This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവ്, രാജന്‍ പി. (1951 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേവ്, രാജന്‍ പി. (1951 - ) ചലച്ചിത്ര-നാടക നടന്‍, സംവിധായകന്‍, നിര്‍മാതാവ്. സി...)
 
വരി 1: വരി 1:
-
ദേവ്, രാജന്‍ പി. (1951 - )
+
=ദേവ്, രാജന്‍ പി. (1951 - )=
-
ചലച്ചിത്ര-നാടക നടന്‍, സംവിധായകന്‍, നിര്‍മാതാവ്. സിനിമ-നാടക നടനായിരുന്ന എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും  പുത്രനായ രാജന്‍ പി.ദേവ് 1951 ജൂണ്‍ 18-ന് ചേര്‍ത്തലയില്‍ ജനിച്ചു. ചേര്‍ത്തല ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍,  സെന്റ്  
+
[[Image:Rajan P Dev-New.png|thumb|250x250px|right|രാജന്‍ പി.ദേവ്]]ചലച്ചിത്ര-നാടക നടന്‍, സംവിധായകന്‍, നിര്‍മാതാവ്. സിനിമ-നാടക നടനായിരുന്ന എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും  പുത്രനായ രാജന്‍ പി.ദേവ് 1951 ജൂണ്‍ 18-ന് ചേര്‍ത്തലയില്‍ ജനിച്ചു. ചേര്‍ത്തല ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍,  സെന്റ് മൈക്കിള്‍സ് കോളജ്, എസ്.എന്‍. കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകാചാര്യനായ എന്‍.എന്‍.പിള്ള വഴി നാടകരംഗത്തെത്തി. താമസിയാതെ ഒരു നാടകക്കമ്പനി രൂപവത്കരിക്കുകയും ആദ്യ നാടകത്തോടെ ആ കമ്പനി അവസാനിപ്പിക്കുകയും ചെയ്തു. നാടകത്തില്‍ അവസരങ്ങളില്ലാതിരുന്ന കാലത്താണ് എസ്.എല്‍.പുരം സദാനന്ദന്‍ നാടകരചനയും സംവിധാനവും നിര്‍വഹിച്ച കാട്ടുകുതിര എന്ന നാടകത്തില്‍ കൊച്ചുവാവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചത്. കൊച്ചുവാവയെ അവിസ്മരണീയമാക്കിയതോടെ രാജന്‍ പി.ദേവ് എന്ന നടന്‍ നാടകരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടി. ''മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍'', അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്നീ നാടകങ്ങളിലെ അഭിനയത്തിന് 1986, 88 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന പുരസ്കാരം ലഭിച്ചു. നാടകരംഗത്ത് നായക വേഷങ്ങളാണ് ഏറെയും അവതരിപ്പിച്ചത്. പക്ഷേ, പ്രതിനായക വേഷങ്ങളാണ് സിനിമയില്‍ കിട്ടിയത്. ഫിലിം റെപ്രസെന്റേറ്റീവായി ചലച്ചിത്ര രംഗത്തെത്തിയ ഇദ്ദേഹം ഇന്ദ്രജാലത്തിലെ കാര്‍ലോസിലൂടെ പ്രതിനായക കഥാപാത്രത്തിന് പുതിയ രൂപഭാവങ്ങള്‍ പകര്‍ന്നു. ലാല്‍ സലാമിലെ  'ഇടിയന്‍ കര്‍ത്താ', ഏകലവ്യനിലെ 'ആഭ്യന്തര മന്ത്രി', മാഫിയായിലെ 'മൂസാ സേട്ട്', ഉപ്പുകണ്ടം ബ്രദേഴ്സിലെ 'എട്ടുവീട്ടില്‍ അനന്തന്‍ പിള്ള', ദൈവത്തിന്റെ വികൃതികളിലെ 'പലിശക്കാരന്‍ കടുങ്ങന്‍', ഗാന്ധാരിയിലെ 'ഇട്ടിച്ചന്‍', ഡാഡിയിലെ 'റോബൈറ' തുടങ്ങിയവ കാര്‍ലോസിനുശേഷം രാജന്‍ പി.ദേവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സഞ്ചാരിയാണ് ആദ്യ ചിത്രം.
-
മൈക്കിള്‍സ് കോളജ്, എസ്.എന്‍. കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകാചാര്യനായ എന്‍.എന്‍.പിള്ള വഴി നാടകരംഗത്തെത്തി. താമസിയാതെ ഒരു നാടകക്കമ്പനി രൂപവത്കരിക്കുകയും ആദ്യ നാടകത്തോടെ ആ കമ്പനി അവസാനിപ്പിക്കുകയും ചെയ്തു. നാടകത്തില്‍ അവസരങ്ങളില്ലാതിരുന്ന കാലത്താണ് എസ്.എല്‍.പുരം സദാനന്ദന്‍ നാടകരചനയും സംവിധാനവും നിര്‍വഹിച്ച കാട്ടുകുതിര എന്ന നാടകത്തില്‍ കൊച്ചുവാവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചത്. കൊച്ചുവാവയെ അവിസ്മരണീയമാക്കിയതോടെ രാജന്‍ പി.ദേവ് എന്ന നടന്‍ നാടകരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടി. മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍, അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്നീ നാടകങ്ങളിലെ അഭിനയത്തിന് 1986, 88 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന പുരസ്കാരം ലഭിച്ചു. നാടകരംഗത്ത് നായക വേഷങ്ങളാണ് ഏറെയും അവതരിപ്പിച്ചത്. പക്ഷേ, പ്രതിനായക വേഷങ്ങളാണ് സിനിമയില്‍ കിട്ടിയത്. ഫിലിം റെപ്രസെന്റേറ്റീവായി ചലച്ചിത്ര രംഗത്തെത്തിയ ഇദ്ദേഹം ഇന്ദ്രജാലത്തിലെ കാര്‍ലോസിലൂടെ പ്രതിനായക കഥാപാത്രത്തിന് പുതിയ രൂപഭാവങ്ങള്‍ പകര്‍ന്നു. ലാല്‍ സലാമിലെ  'ഇടിയന്‍ കര്‍ത്താ', ഏകലവ്യനിലെ 'ആഭ്യന്തര മന്ത്രി', മാഫിയായിലെ 'മൂസാ സേട്ട്', ഉപ്പുകണ്ടം ബ്രദേഴ്സിലെ 'എട്ടുവീട്ടില്‍ അനന്തന്‍ പിള്ള', ദൈവത്തിന്റെ വികൃതികളിലെ 'പലിശക്കാരന്‍ കടുങ്ങന്‍', ഗാന്ധാരിയിലെ 'ഇട്ടിച്ചന്‍', ഡാഡിയിലെ 'റോബൈറ' തുടങ്ങിയവ കാര്‍ലോസിനുശേഷം രാജന്‍ പി.ദേവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സഞ്ചാരിയാണ് ആദ്യ ചിത്രം.
+
ഇദ്ദേഹത്തിന്റെ സ്വന്തം നാടക സമിതിയാണ് ചേര്‍ത്തല ജൂബിലി തിയെറ്റേഴ്സ്. ഇപ്പോള്‍ മൂന്ന് ട്രൂപ്പുകള്‍ ദേവിന് സ്വന്തമായിട്ടുണ്ട്. അവയുടെ മേല്‍നോട്ടവും സംവിധാനവുമെല്ലാം ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഇദ്ദേഹം എഴുതി അഭിനയിച്ച ആദ്യ നാടകം രഥം ആണ്. തുടര്‍ന്ന് പത്തിലധികം നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചു. നാടക രചനയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി മലയാളം, തമിഴ്, തെലുഗു ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച ദേവ് അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.   
-
 
+
-
  ഇദ്ദേഹത്തിന്റെ സ്വന്തം നാടക സമിതിയാണ് ചേര്‍ത്തല ജൂബിലി തിയെറ്റേഴ്സ്. ഇപ്പോള്‍ മൂന്ന് ട്രൂപ്പുകള്‍ ദേവിന് സ്വന്തമായിട്ടുണ്ട്. അവയുടെ മേല്‍നോട്ടവും സംവിധാനവുമെല്ലാം ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഇദ്ദേഹം എഴുതി അഭിനയിച്ച ആദ്യ നാടകം രഥം ആണ്. തുടര്‍ന്ന് പത്തിലധികം നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചു. നാടക രചനയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി മലയാളം, തമിഴ്, തെലുഗു ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച ദേവ് അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.   
+
(വക്കം എം.ഡി. മോഹന്‍ദാസ്; സ.പ.)
(വക്കം എം.ഡി. മോഹന്‍ദാസ്; സ.പ.)

Current revision as of 10:58, 3 മാര്‍ച്ച് 2009

ദേവ്, രാജന്‍ പി. (1951 - )

രാജന്‍ പി.ദേവ്
ചലച്ചിത്ര-നാടക നടന്‍, സംവിധായകന്‍, നിര്‍മാതാവ്. സിനിമ-നാടക നടനായിരുന്ന എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും പുത്രനായ രാജന്‍ പി.ദേവ് 1951 ജൂണ്‍ 18-ന് ചേര്‍ത്തലയില്‍ ജനിച്ചു. ചേര്‍ത്തല ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍, സെന്റ് മൈക്കിള്‍സ് കോളജ്, എസ്.എന്‍. കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകാചാര്യനായ എന്‍.എന്‍.പിള്ള വഴി നാടകരംഗത്തെത്തി. താമസിയാതെ ഒരു നാടകക്കമ്പനി രൂപവത്കരിക്കുകയും ആദ്യ നാടകത്തോടെ ആ കമ്പനി അവസാനിപ്പിക്കുകയും ചെയ്തു. നാടകത്തില്‍ അവസരങ്ങളില്ലാതിരുന്ന കാലത്താണ് എസ്.എല്‍.പുരം സദാനന്ദന്‍ നാടകരചനയും സംവിധാനവും നിര്‍വഹിച്ച കാട്ടുകുതിര എന്ന നാടകത്തില്‍ കൊച്ചുവാവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചത്. കൊച്ചുവാവയെ അവിസ്മരണീയമാക്കിയതോടെ രാജന്‍ പി.ദേവ് എന്ന നടന്‍ നാടകരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടി. മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍, അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്നീ നാടകങ്ങളിലെ അഭിനയത്തിന് 1986, 88 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന പുരസ്കാരം ലഭിച്ചു. നാടകരംഗത്ത് നായക വേഷങ്ങളാണ് ഏറെയും അവതരിപ്പിച്ചത്. പക്ഷേ, പ്രതിനായക വേഷങ്ങളാണ് സിനിമയില്‍ കിട്ടിയത്. ഫിലിം റെപ്രസെന്റേറ്റീവായി ചലച്ചിത്ര രംഗത്തെത്തിയ ഇദ്ദേഹം ഇന്ദ്രജാലത്തിലെ കാര്‍ലോസിലൂടെ പ്രതിനായക കഥാപാത്രത്തിന് പുതിയ രൂപഭാവങ്ങള്‍ പകര്‍ന്നു. ലാല്‍ സലാമിലെ 'ഇടിയന്‍ കര്‍ത്താ', ഏകലവ്യനിലെ 'ആഭ്യന്തര മന്ത്രി', മാഫിയായിലെ 'മൂസാ സേട്ട്', ഉപ്പുകണ്ടം ബ്രദേഴ്സിലെ 'എട്ടുവീട്ടില്‍ അനന്തന്‍ പിള്ള', ദൈവത്തിന്റെ വികൃതികളിലെ 'പലിശക്കാരന്‍ കടുങ്ങന്‍', ഗാന്ധാരിയിലെ 'ഇട്ടിച്ചന്‍', ഡാഡിയിലെ 'റോബൈറ' തുടങ്ങിയവ കാര്‍ലോസിനുശേഷം രാജന്‍ പി.ദേവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സഞ്ചാരിയാണ് ആദ്യ ചിത്രം.

ഇദ്ദേഹത്തിന്റെ സ്വന്തം നാടക സമിതിയാണ് ചേര്‍ത്തല ജൂബിലി തിയെറ്റേഴ്സ്. ഇപ്പോള്‍ മൂന്ന് ട്രൂപ്പുകള്‍ ദേവിന് സ്വന്തമായിട്ടുണ്ട്. അവയുടെ മേല്‍നോട്ടവും സംവിധാനവുമെല്ലാം ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഇദ്ദേഹം എഴുതി അഭിനയിച്ച ആദ്യ നാടകം രഥം ആണ്. തുടര്‍ന്ന് പത്തിലധികം നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചു. നാടക രചനയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി മലയാളം, തമിഴ്, തെലുഗു ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച ദേവ് അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

(വക്കം എം.ഡി. മോഹന്‍ദാസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍