This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിനേസന്‍, ഇസാക് (1885 - 1962)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദിനേസന്‍, ഇസാക് (1885 - 1962)= Dinesen,Isak ഡാനിഷ് സാഹിത്യകാരി. 1885 ഏ. 17-ന് ഡെന്മാര്‍ക്കി...)
(ദിനേസന്‍, ഇസാക് (1885 - 1962))
 
വരി 1: വരി 1:
=ദിനേസന്‍, ഇസാക് (1885 - 1962)=
=ദിനേസന്‍, ഇസാക് (1885 - 1962)=
-
 
Dinesen,Isak
Dinesen,Isak
-
 
ഡാനിഷ് സാഹിത്യകാരി. 1885 ഏ. 17-ന് ഡെന്മാര്‍ക്കിലെ റങ്സ്റ്റഡ് എന്ന സ്ഥലത്ത് ജനിച്ചു. കരേന്‍ ദിനേസന്‍ എന്നാണ് യഥാര്‍ഥ പേര്. എഴുത്തുകാരനായ വില്യം ദിനേസന്റെ മകളായ ഇവരുടെ പ്രാഥമിക വിദ്യാഭ്യാസം സ്വഗൃഹത്തിലായിരുന്നു. പിന്നീട് ഇംഗ്ളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പഠനം തുടര്‍ന്നു. എഴുത്തുകാരിയായി പ്രശസ്തയായതോടെയാണ് ഇവര്‍ ഇസാക് ദിനേസന്‍ ആയത്. സാഹിത്യരചന ഇംഗ്ലീഷ് ഭാഷയിലായിരുന്നെങ്കിലും പില്ക്കാലത്ത് പല കൃതികളും ഡാനിഷ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു.
ഡാനിഷ് സാഹിത്യകാരി. 1885 ഏ. 17-ന് ഡെന്മാര്‍ക്കിലെ റങ്സ്റ്റഡ് എന്ന സ്ഥലത്ത് ജനിച്ചു. കരേന്‍ ദിനേസന്‍ എന്നാണ് യഥാര്‍ഥ പേര്. എഴുത്തുകാരനായ വില്യം ദിനേസന്റെ മകളായ ഇവരുടെ പ്രാഥമിക വിദ്യാഭ്യാസം സ്വഗൃഹത്തിലായിരുന്നു. പിന്നീട് ഇംഗ്ളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പഠനം തുടര്‍ന്നു. എഴുത്തുകാരിയായി പ്രശസ്തയായതോടെയാണ് ഇവര്‍ ഇസാക് ദിനേസന്‍ ആയത്. സാഹിത്യരചന ഇംഗ്ലീഷ് ഭാഷയിലായിരുന്നെങ്കിലും പില്ക്കാലത്ത് പല കൃതികളും ഡാനിഷ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു.
-
 
+
[[Image:1668b Isak Dinesen 3.png|200px|left|thumb|ഇസാക് ദിനേസന്‍]]
29-ാമത്തെ വയസ്സില്‍ ബരോണ്‍ ബ്രോര്‍ ബ്ളിക്സണ്‍  ഫിനെകെയെ വിവാഹം കഴിച്ച് ദിനേസന്‍ കെനിയയില്‍ താമസമാക്കി. 52-ാമത്തെ വയസ്സില്‍ ഔട്ട് ഒഫ് ആഫ്രിക്ക (1937) എന്ന കൃതി പ്രസിദ്ധീകരിച്ച് പ്രശസ്തയായി. (മാതൃരാജ്യത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഈ കൃതി 1985-ല്‍ ഹോളിവുഡ് കമ്പനി ചലച്ചിത്രമാക്കുകയുണ്ടായി.) ജീവിതത്തിലെ സംഘര്‍ഷപൂര്‍ണമായ ഒരു കാലയളവില്‍ രചിച്ച ''ദി ഏന്‍ജലിക് അവെന്‍ജേഴ്സ് (1944)'' ഇവരുടെ ഏക നോവലാണ്. ''സെവന്‍ ഗോഥിക് ടെയില്‍സ് (1934), വിന്റേഴ്സ് ടെയില്‍സ് (1942), ബാബറ്റേസ് ഫീസ്റ്റ് (1950), ലാസ്റ്റ് ടെയില്‍സ് (1957), ഷാഡോസ് ഓണ്‍ ദ് ഗ്രാസ് (1961)'' എന്നിവയാണ് ദിനേസന്റെ ഇതര കൃതികള്‍. ഇവരുടെ മരണശേഷം 1981-ല്‍ ലെറ്റേഴ്സ് ഫ്രം ആഫ്രിക്ക (1914-31) എന്ന കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടു. കാല്പനിക സ്വഭാവമുള്ള കഥകള്‍ ഇവരെ ലോകപ്രശസ്തയാക്കി. വ്യക്തിഗത പ്രശ്നങ്ങളും വ്യക്തിത്വവും ഇവരുടെ കൃതികളില്‍ പ്രതിപാദിക്കപ്പെടുന്നു. 1962-ല്‍ ഇവര്‍ നിര്യാതയായി.
29-ാമത്തെ വയസ്സില്‍ ബരോണ്‍ ബ്രോര്‍ ബ്ളിക്സണ്‍  ഫിനെകെയെ വിവാഹം കഴിച്ച് ദിനേസന്‍ കെനിയയില്‍ താമസമാക്കി. 52-ാമത്തെ വയസ്സില്‍ ഔട്ട് ഒഫ് ആഫ്രിക്ക (1937) എന്ന കൃതി പ്രസിദ്ധീകരിച്ച് പ്രശസ്തയായി. (മാതൃരാജ്യത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഈ കൃതി 1985-ല്‍ ഹോളിവുഡ് കമ്പനി ചലച്ചിത്രമാക്കുകയുണ്ടായി.) ജീവിതത്തിലെ സംഘര്‍ഷപൂര്‍ണമായ ഒരു കാലയളവില്‍ രചിച്ച ''ദി ഏന്‍ജലിക് അവെന്‍ജേഴ്സ് (1944)'' ഇവരുടെ ഏക നോവലാണ്. ''സെവന്‍ ഗോഥിക് ടെയില്‍സ് (1934), വിന്റേഴ്സ് ടെയില്‍സ് (1942), ബാബറ്റേസ് ഫീസ്റ്റ് (1950), ലാസ്റ്റ് ടെയില്‍സ് (1957), ഷാഡോസ് ഓണ്‍ ദ് ഗ്രാസ് (1961)'' എന്നിവയാണ് ദിനേസന്റെ ഇതര കൃതികള്‍. ഇവരുടെ മരണശേഷം 1981-ല്‍ ലെറ്റേഴ്സ് ഫ്രം ആഫ്രിക്ക (1914-31) എന്ന കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടു. കാല്പനിക സ്വഭാവമുള്ള കഥകള്‍ ഇവരെ ലോകപ്രശസ്തയാക്കി. വ്യക്തിഗത പ്രശ്നങ്ങളും വ്യക്തിത്വവും ഇവരുടെ കൃതികളില്‍ പ്രതിപാദിക്കപ്പെടുന്നു. 1962-ല്‍ ഇവര്‍ നിര്യാതയായി.

Current revision as of 05:33, 6 മാര്‍ച്ച് 2009

ദിനേസന്‍, ഇസാക് (1885 - 1962)

Dinesen,Isak

ഡാനിഷ് സാഹിത്യകാരി. 1885 ഏ. 17-ന് ഡെന്മാര്‍ക്കിലെ റങ്സ്റ്റഡ് എന്ന സ്ഥലത്ത് ജനിച്ചു. കരേന്‍ ദിനേസന്‍ എന്നാണ് യഥാര്‍ഥ പേര്. എഴുത്തുകാരനായ വില്യം ദിനേസന്റെ മകളായ ഇവരുടെ പ്രാഥമിക വിദ്യാഭ്യാസം സ്വഗൃഹത്തിലായിരുന്നു. പിന്നീട് ഇംഗ്ളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പഠനം തുടര്‍ന്നു. എഴുത്തുകാരിയായി പ്രശസ്തയായതോടെയാണ് ഇവര്‍ ഇസാക് ദിനേസന്‍ ആയത്. സാഹിത്യരചന ഇംഗ്ലീഷ് ഭാഷയിലായിരുന്നെങ്കിലും പില്ക്കാലത്ത് പല കൃതികളും ഡാനിഷ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു.

ഇസാക് ദിനേസന്‍

29-ാമത്തെ വയസ്സില്‍ ബരോണ്‍ ബ്രോര്‍ ബ്ളിക്സണ്‍ ഫിനെകെയെ വിവാഹം കഴിച്ച് ദിനേസന്‍ കെനിയയില്‍ താമസമാക്കി. 52-ാമത്തെ വയസ്സില്‍ ഔട്ട് ഒഫ് ആഫ്രിക്ക (1937) എന്ന കൃതി പ്രസിദ്ധീകരിച്ച് പ്രശസ്തയായി. (മാതൃരാജ്യത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഈ കൃതി 1985-ല്‍ ഹോളിവുഡ് കമ്പനി ചലച്ചിത്രമാക്കുകയുണ്ടായി.) ജീവിതത്തിലെ സംഘര്‍ഷപൂര്‍ണമായ ഒരു കാലയളവില്‍ രചിച്ച ദി ഏന്‍ജലിക് അവെന്‍ജേഴ്സ് (1944) ഇവരുടെ ഏക നോവലാണ്. സെവന്‍ ഗോഥിക് ടെയില്‍സ് (1934), വിന്റേഴ്സ് ടെയില്‍സ് (1942), ബാബറ്റേസ് ഫീസ്റ്റ് (1950), ലാസ്റ്റ് ടെയില്‍സ് (1957), ഷാഡോസ് ഓണ്‍ ദ് ഗ്രാസ് (1961) എന്നിവയാണ് ദിനേസന്റെ ഇതര കൃതികള്‍. ഇവരുടെ മരണശേഷം 1981-ല്‍ ലെറ്റേഴ്സ് ഫ്രം ആഫ്രിക്ക (1914-31) എന്ന കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടു. കാല്പനിക സ്വഭാവമുള്ള കഥകള്‍ ഇവരെ ലോകപ്രശസ്തയാക്കി. വ്യക്തിഗത പ്രശ്നങ്ങളും വ്യക്തിത്വവും ഇവരുടെ കൃതികളില്‍ പ്രതിപാദിക്കപ്പെടുന്നു. 1962-ല്‍ ഇവര്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍