This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസെന്‍, ക്രിസ്റ്റ്യന്‍ ജര്‍ഗെന്‍സെന്‍ (1788 - 1865)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തോംസെന്‍, ക്രിസ്റ്റ്യന്‍ ജര്‍ഗെന്‍സെന്‍ (1788 - 1865)= Thomsen,Christian Jurgensen ഡാനിഷ് പുര...)
(തോംസെന്‍, ക്രിസ്റ്റ്യന്‍ ജര്‍ഗെന്‍സെന്‍ (1788 - 1865))
 
വരി 1: വരി 1:
=തോംസെന്‍, ക്രിസ്റ്റ്യന്‍ ജര്‍ഗെന്‍സെന്‍ (1788 - 1865)=
=തോംസെന്‍, ക്രിസ്റ്റ്യന്‍ ജര്‍ഗെന്‍സെന്‍ (1788 - 1865)=
-
 
Thomsen,Christian Jurgensen
Thomsen,Christian Jurgensen
-
 
ഡാനിഷ് പുരാവസ്തു ശാസ്ത്രജ്ഞന്‍. 'ഫാദര്‍ ഒഫ് യൂറോപ്യന്‍ പ്രീഹിസ്റ്ററി' എന്നാണ് തോംസെനെ വിശേഷിപ്പിക്കുന്നത്. 1788 ഡി. 29-ന് കോപ്പന്‍ഹേഗനില്‍ ജനിച്ചു. ഡാനിഷ് നാഷണല്‍ മ്യൂസിയത്തിലെ ക്യുറേറ്ററായിട്ടാണ് ഇദ്ദേഹം ഔദ്യോഗികജീവിതമാരംഭിച്ചത്. 1816-ല്‍ മ്യൂസിയത്തിലെ പുരാവസ്തുക്കളെ തരംതിരിക്കുന്ന ജോലിക്ക് അധികാരികള്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ ചരിത്രാതീതകാലത്തെ മൂന്നായി തോംസെന്‍ വിഭജിച്ചു. പുരാവസ്തുക്കളെ അവയുടെ നിര്‍മാണവസ്തുവിന്റെ അടിസ്ഥാനത്തില്‍ (ശില, വെങ്കലം, ഇരുമ്പ്) തരം തിരിക്കുന്ന പദ്ധതി ആദ്യമായി ആവിഷ്കരിച്ച ഇദ്ദേഹം ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ചരിത്രാതീതകാലത്തെ വിഭജിച്ചത്. ഇത് 'ത്രീ-ഏയ്ജ് സിസ്റ്റം' എന്ന പേരില്‍ അറിയപ്പെട്ടു. പരിണാമത്തിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യന്‍ ശിലകൊണ്ടുള്ള ആയുധങ്ങളെ മാത്രം ആശ്രയിച്ച കാലഘട്ടത്തെ ശിലായുഗം എന്നും ശിലോപകരണങ്ങളോടൊപ്പം വെങ്കലവും ഉപയോഗിച്ച കാലഘട്ടത്തെ വെങ്കലയുഗം എന്നും ഇവയോടൊപ്പം ഇരുമ്പും ഉപയോഗിച്ച കാലഘട്ടത്തെ ഇരുമ്പുയുഗം എന്നും തോംസെന്‍ വിശേഷിപ്പിച്ചു. ചരിത്രാതീതകാലപഠനത്തിന് പുതിയ മാനം നല്കിയ ഈ സമ്പ്രദായത്തെ ലോകമാകമാനമുള്ള പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ അംഗീകരിക്കുകയുണ്ടായി.  
ഡാനിഷ് പുരാവസ്തു ശാസ്ത്രജ്ഞന്‍. 'ഫാദര്‍ ഒഫ് യൂറോപ്യന്‍ പ്രീഹിസ്റ്ററി' എന്നാണ് തോംസെനെ വിശേഷിപ്പിക്കുന്നത്. 1788 ഡി. 29-ന് കോപ്പന്‍ഹേഗനില്‍ ജനിച്ചു. ഡാനിഷ് നാഷണല്‍ മ്യൂസിയത്തിലെ ക്യുറേറ്ററായിട്ടാണ് ഇദ്ദേഹം ഔദ്യോഗികജീവിതമാരംഭിച്ചത്. 1816-ല്‍ മ്യൂസിയത്തിലെ പുരാവസ്തുക്കളെ തരംതിരിക്കുന്ന ജോലിക്ക് അധികാരികള്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ ചരിത്രാതീതകാലത്തെ മൂന്നായി തോംസെന്‍ വിഭജിച്ചു. പുരാവസ്തുക്കളെ അവയുടെ നിര്‍മാണവസ്തുവിന്റെ അടിസ്ഥാനത്തില്‍ (ശില, വെങ്കലം, ഇരുമ്പ്) തരം തിരിക്കുന്ന പദ്ധതി ആദ്യമായി ആവിഷ്കരിച്ച ഇദ്ദേഹം ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ചരിത്രാതീതകാലത്തെ വിഭജിച്ചത്. ഇത് 'ത്രീ-ഏയ്ജ് സിസ്റ്റം' എന്ന പേരില്‍ അറിയപ്പെട്ടു. പരിണാമത്തിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യന്‍ ശിലകൊണ്ടുള്ള ആയുധങ്ങളെ മാത്രം ആശ്രയിച്ച കാലഘട്ടത്തെ ശിലായുഗം എന്നും ശിലോപകരണങ്ങളോടൊപ്പം വെങ്കലവും ഉപയോഗിച്ച കാലഘട്ടത്തെ വെങ്കലയുഗം എന്നും ഇവയോടൊപ്പം ഇരുമ്പും ഉപയോഗിച്ച കാലഘട്ടത്തെ ഇരുമ്പുയുഗം എന്നും തോംസെന്‍ വിശേഷിപ്പിച്ചു. ചരിത്രാതീതകാലപഠനത്തിന് പുതിയ മാനം നല്കിയ ഈ സമ്പ്രദായത്തെ ലോകമാകമാനമുള്ള പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ അംഗീകരിക്കുകയുണ്ടായി.  
-
 
തോംസെന്‍ 1865 മേയ് 21-ന് അന്തരിച്ചു.
തോംസെന്‍ 1865 മേയ് 21-ന് അന്തരിച്ചു.

Current revision as of 06:57, 17 ഫെബ്രുവരി 2009

തോംസെന്‍, ക്രിസ്റ്റ്യന്‍ ജര്‍ഗെന്‍സെന്‍ (1788 - 1865)

Thomsen,Christian Jurgensen

ഡാനിഷ് പുരാവസ്തു ശാസ്ത്രജ്ഞന്‍. 'ഫാദര്‍ ഒഫ് യൂറോപ്യന്‍ പ്രീഹിസ്റ്ററി' എന്നാണ് തോംസെനെ വിശേഷിപ്പിക്കുന്നത്. 1788 ഡി. 29-ന് കോപ്പന്‍ഹേഗനില്‍ ജനിച്ചു. ഡാനിഷ് നാഷണല്‍ മ്യൂസിയത്തിലെ ക്യുറേറ്ററായിട്ടാണ് ഇദ്ദേഹം ഔദ്യോഗികജീവിതമാരംഭിച്ചത്. 1816-ല്‍ മ്യൂസിയത്തിലെ പുരാവസ്തുക്കളെ തരംതിരിക്കുന്ന ജോലിക്ക് അധികാരികള്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ ചരിത്രാതീതകാലത്തെ മൂന്നായി തോംസെന്‍ വിഭജിച്ചു. പുരാവസ്തുക്കളെ അവയുടെ നിര്‍മാണവസ്തുവിന്റെ അടിസ്ഥാനത്തില്‍ (ശില, വെങ്കലം, ഇരുമ്പ്) തരം തിരിക്കുന്ന പദ്ധതി ആദ്യമായി ആവിഷ്കരിച്ച ഇദ്ദേഹം ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ചരിത്രാതീതകാലത്തെ വിഭജിച്ചത്. ഇത് 'ത്രീ-ഏയ്ജ് സിസ്റ്റം' എന്ന പേരില്‍ അറിയപ്പെട്ടു. പരിണാമത്തിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യന്‍ ശിലകൊണ്ടുള്ള ആയുധങ്ങളെ മാത്രം ആശ്രയിച്ച കാലഘട്ടത്തെ ശിലായുഗം എന്നും ശിലോപകരണങ്ങളോടൊപ്പം വെങ്കലവും ഉപയോഗിച്ച കാലഘട്ടത്തെ വെങ്കലയുഗം എന്നും ഇവയോടൊപ്പം ഇരുമ്പും ഉപയോഗിച്ച കാലഘട്ടത്തെ ഇരുമ്പുയുഗം എന്നും തോംസെന്‍ വിശേഷിപ്പിച്ചു. ചരിത്രാതീതകാലപഠനത്തിന് പുതിയ മാനം നല്കിയ ഈ സമ്പ്രദായത്തെ ലോകമാകമാനമുള്ള പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ അംഗീകരിക്കുകയുണ്ടായി.

തോംസെന്‍ 1865 മേയ് 21-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍