This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃണാവര്‍ത്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൃണാവര്‍ത്തന്‍ താരകാസുര പുത്രനായ അസുരന്‍. ഈ അസുരന്‍ കംസന്റെ സേവകനായ...)
(തൃണാവര്‍ത്തന്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തൃണാവര്‍ത്തന്‍  
+
=തൃണാവര്‍ത്തന്‍=
താരകാസുര പുത്രനായ അസുരന്‍. ഈ അസുരന്‍ കംസന്റെ സേവകനായി കഴിഞ്ഞിരുന്ന കാലത്ത് ഉണ്ണിക്കൃഷ്ണനെ വധിക്കുന്നതിനായി മായാരൂപം ധരിച്ച് നന്ദഗോപരുടെ കൊട്ടാരത്തില്‍ ചെന്നു. കൊട്ടാരത്തില്‍ പല ദുര്‍ന്നിമിത്തങ്ങളും ദര്‍ശിച്ച യശോദ ഭയചകിതയായി. തന്റെ മടിയില്‍ മുലകുടിച്ചിരുന്ന ഉണ്ണിക്കണ്ണന്റെ ഭാരം അമിതമായി കൂടാനിടയായതിനാല്‍ ഗത്യന്തരമില്ലാതെ യശോദയ്ക്ക് നിലത്തു കിടത്തേണ്ടിവന്നു. എന്നാല്‍ തൃണാവര്‍ത്തന്‍ ഒരു ചുഴലിക്കാറ്റിന്റെ രൂപത്തിലെത്തി കുട്ടിയെ വഹിച്ചുകൊണ്ട് ഉയര്‍ന്നു പോയി. കുഞ്ഞിനെ കാണാതെ യശോദ പരിഭ്രമിച്ചു. അല്പസമയത്തിനുശേഷം ശിശുവിന്റെ ഭാരം അസഹ്യമായ വിധത്തില്‍ കൂടി വന്നതിനാല്‍ കുഞ്ഞിനെ പരിത്യജിച്ച് കടന്നുകളയാന്‍ ശ്രമിച്ച അസുരനെ കഴുത്തിലും മാറിലുമായി പറ്റിപിടിച്ചിരുന്ന കൃഷ്ണന്‍ ഞെരിച്ചു കൊന്നു. നിലത്തേക്ക് ഇട്ടത് മരണശേഷമാണ്.
താരകാസുര പുത്രനായ അസുരന്‍. ഈ അസുരന്‍ കംസന്റെ സേവകനായി കഴിഞ്ഞിരുന്ന കാലത്ത് ഉണ്ണിക്കൃഷ്ണനെ വധിക്കുന്നതിനായി മായാരൂപം ധരിച്ച് നന്ദഗോപരുടെ കൊട്ടാരത്തില്‍ ചെന്നു. കൊട്ടാരത്തില്‍ പല ദുര്‍ന്നിമിത്തങ്ങളും ദര്‍ശിച്ച യശോദ ഭയചകിതയായി. തന്റെ മടിയില്‍ മുലകുടിച്ചിരുന്ന ഉണ്ണിക്കണ്ണന്റെ ഭാരം അമിതമായി കൂടാനിടയായതിനാല്‍ ഗത്യന്തരമില്ലാതെ യശോദയ്ക്ക് നിലത്തു കിടത്തേണ്ടിവന്നു. എന്നാല്‍ തൃണാവര്‍ത്തന്‍ ഒരു ചുഴലിക്കാറ്റിന്റെ രൂപത്തിലെത്തി കുട്ടിയെ വഹിച്ചുകൊണ്ട് ഉയര്‍ന്നു പോയി. കുഞ്ഞിനെ കാണാതെ യശോദ പരിഭ്രമിച്ചു. അല്പസമയത്തിനുശേഷം ശിശുവിന്റെ ഭാരം അസഹ്യമായ വിധത്തില്‍ കൂടി വന്നതിനാല്‍ കുഞ്ഞിനെ പരിത്യജിച്ച് കടന്നുകളയാന്‍ ശ്രമിച്ച അസുരനെ കഴുത്തിലും മാറിലുമായി പറ്റിപിടിച്ചിരുന്ന കൃഷ്ണന്‍ ഞെരിച്ചു കൊന്നു. നിലത്തേക്ക് ഇട്ടത് മരണശേഷമാണ്.
-
   'ചാരുസരോജനയനനാമുണ്ണിയെ  
+
  
 +
'ചാരുസരോജനയനനാമുണ്ണിയെ  
-
  ഘോരനാം ദാനവന്‍ വന്നു ചുഴലിയാ-
+
ഘോരനാം ദാനവന്‍ വന്നു ചുഴലിയാ-
-
  യാരാലെടുത്തു വ്യോമാന്തമിയന്നവന്‍
+
യാരാലെടുത്തു വ്യോമാന്തമിയന്നവന്‍
-
  നേരെ തിരിഞ്ഞിഴഞ്ഞിങ്ങു വന്നിക്കൊടും-
+
നേരെ തിരിഞ്ഞിഴഞ്ഞിങ്ങു വന്നിക്കൊടും-
-
  പാറമേല്‍ വീണു തകര്‍ന്നിവന്‍ തന്നുടെ
+
പാറമേല്‍ വീണു തകര്‍ന്നിവന്‍ തന്നുടെ
-
  മാറില്‍ക്കിടന്നൊരു ബാലനു സങ്കടം
+
മാറില്‍ക്കിടന്നൊരു ബാലനു സങ്കടം
-
  വാരാഞ്ഞതെത്രയുമത്ഭുതമല്ലയോ'
+
വാരാഞ്ഞതെത്രയുമത്ഭുതമല്ലയോ'
എന്നു ശ്രീമദ്ഭാഗവതം ദശമസ്കന്ധത്തില്‍ പരാമര്‍ശമുണ്ട്.
എന്നു ശ്രീമദ്ഭാഗവതം ദശമസ്കന്ധത്തില്‍ പരാമര്‍ശമുണ്ട്.

Current revision as of 10:12, 5 ജൂലൈ 2008

തൃണാവര്‍ത്തന്‍

താരകാസുര പുത്രനായ അസുരന്‍. ഈ അസുരന്‍ കംസന്റെ സേവകനായി കഴിഞ്ഞിരുന്ന കാലത്ത് ഉണ്ണിക്കൃഷ്ണനെ വധിക്കുന്നതിനായി മായാരൂപം ധരിച്ച് നന്ദഗോപരുടെ കൊട്ടാരത്തില്‍ ചെന്നു. കൊട്ടാരത്തില്‍ പല ദുര്‍ന്നിമിത്തങ്ങളും ദര്‍ശിച്ച യശോദ ഭയചകിതയായി. തന്റെ മടിയില്‍ മുലകുടിച്ചിരുന്ന ഉണ്ണിക്കണ്ണന്റെ ഭാരം അമിതമായി കൂടാനിടയായതിനാല്‍ ഗത്യന്തരമില്ലാതെ യശോദയ്ക്ക് നിലത്തു കിടത്തേണ്ടിവന്നു. എന്നാല്‍ തൃണാവര്‍ത്തന്‍ ഒരു ചുഴലിക്കാറ്റിന്റെ രൂപത്തിലെത്തി കുട്ടിയെ വഹിച്ചുകൊണ്ട് ഉയര്‍ന്നു പോയി. കുഞ്ഞിനെ കാണാതെ യശോദ പരിഭ്രമിച്ചു. അല്പസമയത്തിനുശേഷം ശിശുവിന്റെ ഭാരം അസഹ്യമായ വിധത്തില്‍ കൂടി വന്നതിനാല്‍ കുഞ്ഞിനെ പരിത്യജിച്ച് കടന്നുകളയാന്‍ ശ്രമിച്ച അസുരനെ കഴുത്തിലും മാറിലുമായി പറ്റിപിടിച്ചിരുന്ന കൃഷ്ണന്‍ ഞെരിച്ചു കൊന്നു. നിലത്തേക്ക് ഇട്ടത് മരണശേഷമാണ്.


'ചാരുസരോജനയനനാമുണ്ണിയെ

ഘോരനാം ദാനവന്‍ വന്നു ചുഴലിയാ-

യാരാലെടുത്തു വ്യോമാന്തമിയന്നവന്‍

നേരെ തിരിഞ്ഞിഴഞ്ഞിങ്ങു വന്നിക്കൊടും-

പാറമേല്‍ വീണു തകര്‍ന്നിവന്‍ തന്നുടെ

മാറില്‍ക്കിടന്നൊരു ബാലനു സങ്കടം

വാരാഞ്ഞതെത്രയുമത്ഭുതമല്ലയോ'

എന്നു ശ്രീമദ്ഭാഗവതം ദശമസ്കന്ധത്തില്‍ പരാമര്‍ശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍