This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുടിപ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തുടിപ്പാട്ട് ഒരു കേരളീയ അനുഷ്ഠാനഗാനം. ഉത്തര കേരളത്തിലെ പുലയസമുദായത...)
 
വരി 1: വരി 1:
-
തുടിപ്പാട്ട്   
+
=തുടിപ്പാട്ട്=  
ഒരു കേരളീയ അനുഷ്ഠാനഗാനം. ഉത്തര കേരളത്തിലെ പുലയസമുദായത്തില്‍പ്പെട്ടവരാണ് ഇതിന്റെ പ്രയോക്താക്കള്‍. പ്രപഞ്ചോത്പത്തി പുരാവൃത്തം ഇതിവൃത്തമാക്കിയ പാട്ടാണ് തുടിപ്പാട്ടിലെ ആദ്യഭാഗം. തുടര്‍ന്ന് പ്രപഞ്ചസൃഷ്ടിക്കുശേഷം ദേവക്കോട്ട നിര്‍മിച്ച കഥ പറയുന്നു. അവിടെ മാരാരുടെ ചെണ്ടയും നങ്ങ്യാരുടെ താളവും പുലയന്റെ പറയുമൊക്കെയുണ്ട്. പക്ഷേ, ദേവക്കൂത്തിന് അതു മതിയാകില്ല. കടുന്തുടി കൂടി വേണം. അതിനാല്‍ ദേവന്മാര്‍ പുലയപ്രവരനോട് അതുണ്ടാക്കാന്‍ ആവശ്യപ്പെടുന്നു. കാട്ടില്‍ച്ചെന്ന് മരക്കുറ്റി മുറിച്ചുകൊണ്ടുവന്ന് കുറ്റി കൊത്തിയെടുത്ത് കുരങ്ങന്റേയും ഉടുമ്പിന്റേയും തോല്‍കൊണ്ട് വശം പൊതിഞ്ഞ് കടുന്തുടി ഉണ്ടാക്കി. ഈ കഥ സമ്മോഹനമായി പാടി അവതരിപ്പിക്കുകയാണ് തുടിപ്പാട്ട് എന്ന അനുഷ്ഠാനം.
ഒരു കേരളീയ അനുഷ്ഠാനഗാനം. ഉത്തര കേരളത്തിലെ പുലയസമുദായത്തില്‍പ്പെട്ടവരാണ് ഇതിന്റെ പ്രയോക്താക്കള്‍. പ്രപഞ്ചോത്പത്തി പുരാവൃത്തം ഇതിവൃത്തമാക്കിയ പാട്ടാണ് തുടിപ്പാട്ടിലെ ആദ്യഭാഗം. തുടര്‍ന്ന് പ്രപഞ്ചസൃഷ്ടിക്കുശേഷം ദേവക്കോട്ട നിര്‍മിച്ച കഥ പറയുന്നു. അവിടെ മാരാരുടെ ചെണ്ടയും നങ്ങ്യാരുടെ താളവും പുലയന്റെ പറയുമൊക്കെയുണ്ട്. പക്ഷേ, ദേവക്കൂത്തിന് അതു മതിയാകില്ല. കടുന്തുടി കൂടി വേണം. അതിനാല്‍ ദേവന്മാര്‍ പുലയപ്രവരനോട് അതുണ്ടാക്കാന്‍ ആവശ്യപ്പെടുന്നു. കാട്ടില്‍ച്ചെന്ന് മരക്കുറ്റി മുറിച്ചുകൊണ്ടുവന്ന് കുറ്റി കൊത്തിയെടുത്ത് കുരങ്ങന്റേയും ഉടുമ്പിന്റേയും തോല്‍കൊണ്ട് വശം പൊതിഞ്ഞ് കടുന്തുടി ഉണ്ടാക്കി. ഈ കഥ സമ്മോഹനമായി പാടി അവതരിപ്പിക്കുകയാണ് തുടിപ്പാട്ട് എന്ന അനുഷ്ഠാനം.

Current revision as of 07:10, 5 ജൂലൈ 2008

തുടിപ്പാട്ട്

ഒരു കേരളീയ അനുഷ്ഠാനഗാനം. ഉത്തര കേരളത്തിലെ പുലയസമുദായത്തില്‍പ്പെട്ടവരാണ് ഇതിന്റെ പ്രയോക്താക്കള്‍. പ്രപഞ്ചോത്പത്തി പുരാവൃത്തം ഇതിവൃത്തമാക്കിയ പാട്ടാണ് തുടിപ്പാട്ടിലെ ആദ്യഭാഗം. തുടര്‍ന്ന് പ്രപഞ്ചസൃഷ്ടിക്കുശേഷം ദേവക്കോട്ട നിര്‍മിച്ച കഥ പറയുന്നു. അവിടെ മാരാരുടെ ചെണ്ടയും നങ്ങ്യാരുടെ താളവും പുലയന്റെ പറയുമൊക്കെയുണ്ട്. പക്ഷേ, ദേവക്കൂത്തിന് അതു മതിയാകില്ല. കടുന്തുടി കൂടി വേണം. അതിനാല്‍ ദേവന്മാര്‍ പുലയപ്രവരനോട് അതുണ്ടാക്കാന്‍ ആവശ്യപ്പെടുന്നു. കാട്ടില്‍ച്ചെന്ന് മരക്കുറ്റി മുറിച്ചുകൊണ്ടുവന്ന് കുറ്റി കൊത്തിയെടുത്ത് കുരങ്ങന്റേയും ഉടുമ്പിന്റേയും തോല്‍കൊണ്ട് വശം പൊതിഞ്ഞ് കടുന്തുടി ഉണ്ടാക്കി. ഈ കഥ സമ്മോഹനമായി പാടി അവതരിപ്പിക്കുകയാണ് തുടിപ്പാട്ട് എന്ന അനുഷ്ഠാനം.

താളിന്റെ അനുബന്ധങ്ങള്‍