This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിലോത്തമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു അപ്സരസ്സ്. ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന് പ്രാധ എന്ന ഭാര്യയില്‍ ജനിച്ച പുത്രിയാണ് തിലോത്തമ. സുന്ദനെന്നും ഉപസുന്ദനെന്നും പേരുള്ള അസുരസഹോദരന്മാരെ തമ്മില്‍ പിണക്കുവാനായി ബ്രഹ്മനിര്‍ദേശപ്രകാരം വിശ്വകര്‍മാവ് ലോകത്തെ എല്ലാ സുന്ദരവസ്തുക്കളേയും ചേര്‍ത്ത് തിലോത്തമയെ സൃഷ്ടിച്ചു. ലോകത്തിലുള്ള എല്ലാ രത്നങ്ങളുടേയും തിലാംശം കൂട്ടിയിണക്കി സൃഷ്ടിക്കപ്പെട്ടവളായതിനാലാണ് തിലോത്തമ എന്ന പേര് ലഭിച്ചത്. തിലോത്തമയുടെ കാമുകന്മാരായിത്തീര്‍ന്ന സുന്ദോപസുന്ദന്മാര്‍ തമ്മിലടിച്ചു മരിച്ചു.  
ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു അപ്സരസ്സ്. ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന് പ്രാധ എന്ന ഭാര്യയില്‍ ജനിച്ച പുത്രിയാണ് തിലോത്തമ. സുന്ദനെന്നും ഉപസുന്ദനെന്നും പേരുള്ള അസുരസഹോദരന്മാരെ തമ്മില്‍ പിണക്കുവാനായി ബ്രഹ്മനിര്‍ദേശപ്രകാരം വിശ്വകര്‍മാവ് ലോകത്തെ എല്ലാ സുന്ദരവസ്തുക്കളേയും ചേര്‍ത്ത് തിലോത്തമയെ സൃഷ്ടിച്ചു. ലോകത്തിലുള്ള എല്ലാ രത്നങ്ങളുടേയും തിലാംശം കൂട്ടിയിണക്കി സൃഷ്ടിക്കപ്പെട്ടവളായതിനാലാണ് തിലോത്തമ എന്ന പേര് ലഭിച്ചത്. തിലോത്തമയുടെ കാമുകന്മാരായിത്തീര്‍ന്ന സുന്ദോപസുന്ദന്മാര്‍ തമ്മിലടിച്ചു മരിച്ചു.  
-
തിലോത്തമയുടെ സൗന്ദര്യം ആസ്വദിക്കാനായി ശിവന്‍ നാന്മുഖനായിത്തീര്‍ന്നുവെന്നും ഇന്ദ്രന് ആയിരം കണ്ണുകള്‍ ഉണ്ടായിയെന്നും മഹാഭാരതത്തില്‍ പറയുന്നു. അലംബുഷ, മിശ്രകേശി, വിദ്യുല്‍പ്പര്‍ണ, അരുണ, രക്ഷിത, രംഭ, മനോരമ, സുബാഹു, കേശിനി, സുരത, സുരജ, സുപ്രിയ തുടങ്ങിയ ദേവസ്ത്രീകള്‍ തിലോത്തമയുടെ സഹോദരിമാരായിരുന്നു. പ്രസിദ്ധ ചന്ദ്രവംശ രാജാവായ സഹസ്രാനീകന് പത്നിയായ മൃഗാവതിയെ പതിനാലു വര്‍ഷക്കാലം പിരിഞ്ഞിരിക്കേണ്ടിവന്നത് തിലോത്തമയുടെ ശാപം മൂലമാണെന്ന് കഥാസരിത്സാഗരത്തില്‍ പരാമര്‍ശിച്ചു കാണുന്നു.
+
തിലോത്തമയുടെ സൗന്ദര്യം ആസ്വദിക്കാനായി ശിവന്‍ നാന്മുഖനായിത്തീര്‍ന്നുവെന്നും ഇന്ദ്രന് ആയിരം കണ്ണുകള്‍ ഉണ്ടായിയെന്നും മഹാഭാരതത്തില്‍ പറയുന്നു. അലംബുഷ, മിശ്രകേശി, വിദ്യുല്‍പ്പര്‍ണ, അരുണ, രക്ഷിത, രംഭ, മനോരമ, സുബാഹു, കേശിനി, സുരത, സുരജ, സുപ്രിയ തുടങ്ങിയ ദേവസ്ത്രീകള്‍ തിലോത്തമയുടെ സഹോദരിമാരായിരുന്നു. പ്രസിദ്ധ ചന്ദ്രവംശ രാജാവായ സഹസ്രാനീകന് പത്നിയായ മൃഗാവതിയെ പതിനാലു വര്‍ഷക്കാലം പിരിഞ്ഞിരിക്കേണ്ടിവന്നത് തിലോത്തമയുടെ ശാപം മൂലമാണെന്ന് ''കഥാസരിത്സാഗര''ത്തില്‍ പരാമര്‍ശിച്ചു കാണുന്നു.

Current revision as of 07:12, 4 ജൂലൈ 2008

തിലോത്തമ

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു അപ്സരസ്സ്. ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന് പ്രാധ എന്ന ഭാര്യയില്‍ ജനിച്ച പുത്രിയാണ് തിലോത്തമ. സുന്ദനെന്നും ഉപസുന്ദനെന്നും പേരുള്ള അസുരസഹോദരന്മാരെ തമ്മില്‍ പിണക്കുവാനായി ബ്രഹ്മനിര്‍ദേശപ്രകാരം വിശ്വകര്‍മാവ് ലോകത്തെ എല്ലാ സുന്ദരവസ്തുക്കളേയും ചേര്‍ത്ത് തിലോത്തമയെ സൃഷ്ടിച്ചു. ലോകത്തിലുള്ള എല്ലാ രത്നങ്ങളുടേയും തിലാംശം കൂട്ടിയിണക്കി സൃഷ്ടിക്കപ്പെട്ടവളായതിനാലാണ് തിലോത്തമ എന്ന പേര് ലഭിച്ചത്. തിലോത്തമയുടെ കാമുകന്മാരായിത്തീര്‍ന്ന സുന്ദോപസുന്ദന്മാര്‍ തമ്മിലടിച്ചു മരിച്ചു.

തിലോത്തമയുടെ സൗന്ദര്യം ആസ്വദിക്കാനായി ശിവന്‍ നാന്മുഖനായിത്തീര്‍ന്നുവെന്നും ഇന്ദ്രന് ആയിരം കണ്ണുകള്‍ ഉണ്ടായിയെന്നും മഹാഭാരതത്തില്‍ പറയുന്നു. അലംബുഷ, മിശ്രകേശി, വിദ്യുല്‍പ്പര്‍ണ, അരുണ, രക്ഷിത, രംഭ, മനോരമ, സുബാഹു, കേശിനി, സുരത, സുരജ, സുപ്രിയ തുടങ്ങിയ ദേവസ്ത്രീകള്‍ തിലോത്തമയുടെ സഹോദരിമാരായിരുന്നു. പ്രസിദ്ധ ചന്ദ്രവംശ രാജാവായ സഹസ്രാനീകന് പത്നിയായ മൃഗാവതിയെ പതിനാലു വര്‍ഷക്കാലം പിരിഞ്ഞിരിക്കേണ്ടിവന്നത് തിലോത്തമയുടെ ശാപം മൂലമാണെന്ന് കഥാസരിത്സാഗരത്തില്‍ പരാമര്‍ശിച്ചു കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍