This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമുല്‍പ്പാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുമുല്‍പ്പാട് കേരളത്തിലെ ഒരു ക്ഷത്രിയ ഉപജാതി. കോയില്‍ തമ്പുരാന്‍, ...)
 
വരി 1: വരി 1:
-
തിരുമുല്‍പ്പാട്  
+
=തിരുമുല്‍പ്പാട്=
കേരളത്തിലെ ഒരു ക്ഷത്രിയ ഉപജാതി. കോയില്‍ തമ്പുരാന്‍, തമ്പാന്‍, തിരുമുല്‍പ്പാട് തുടങ്ങിയ മൂന്ന് വിഭാഗങ്ങളാണ് കേരളത്തില്‍ ക്ഷത്രിയരായി അറിയപ്പെട്ടിരുന്നത്. ജാതിശ്രേണിയില്‍ ഇവര്‍ യഥാര്‍ഥ രാജാക്കന്മാരേക്കാള്‍ താഴെയാണെന്നു കരുതപ്പെട്ടിരുന്നു. ചേര്‍ത്തലയും തിരുവല്ലയുമായിരുന്നു തിരുമുല്‍പ്പാടുമാരുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. തിരുമുല്‍പ്പാട് എന്ന വാക്കിനര്‍ഥം രാജാവിനു മുമ്പില്‍ കാത്തുനില്ക്കുന്നവന്‍ എന്നാണ്. മധ്യകാലത്ത് ഇവര്‍ രാജകുടുംബാംഗങ്ങളും സൈന്യാധിപരുമായിരുന്നു.
കേരളത്തിലെ ഒരു ക്ഷത്രിയ ഉപജാതി. കോയില്‍ തമ്പുരാന്‍, തമ്പാന്‍, തിരുമുല്‍പ്പാട് തുടങ്ങിയ മൂന്ന് വിഭാഗങ്ങളാണ് കേരളത്തില്‍ ക്ഷത്രിയരായി അറിയപ്പെട്ടിരുന്നത്. ജാതിശ്രേണിയില്‍ ഇവര്‍ യഥാര്‍ഥ രാജാക്കന്മാരേക്കാള്‍ താഴെയാണെന്നു കരുതപ്പെട്ടിരുന്നു. ചേര്‍ത്തലയും തിരുവല്ലയുമായിരുന്നു തിരുമുല്‍പ്പാടുമാരുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. തിരുമുല്‍പ്പാട് എന്ന വാക്കിനര്‍ഥം രാജാവിനു മുമ്പില്‍ കാത്തുനില്ക്കുന്നവന്‍ എന്നാണ്. മധ്യകാലത്ത് ഇവര്‍ രാജകുടുംബാംഗങ്ങളും സൈന്യാധിപരുമായിരുന്നു.
-
  1891-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ സാമന്തന്‍, ക്ഷത്രിയതിരുമുല്‍പ്പാട് എന്നീ രണ്ട് വിഭാഗം തിരുമുല്‍പ്പാടുമാരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഏറാടികള്‍ക്കും നെടുങ്ങാടികള്‍ക്കും സമാനമായ ജാത്യാചാരങ്ങള്‍ പിന്തുടരുന്നവരാണ് സാമന്തന്‍മാര്‍. ഒരേ സാമന്തകുടുംബത്തിലെ അംഗങ്ങള്‍ തന്നെ പേരിനോടൊപ്പം തിരുമുല്‍പ്പാട് എന്നും ഏറാടി എന്നും ചേര്‍ത്തിരുന്നു. ക്ഷത്രിയതിരുമുല്‍പ്പാടുമാര്‍ പൂണൂല്‍ ധരിക്കുക പതിവാണ്. ബ്രാഹ്മണരുടെ ചില ആചാരങ്ങളും വസ്ത്രധാരണരീതിയും ഇവര്‍ പിന്തുടരുന്നുണ്ട്. താലികെട്ടും സംബന്ധവിവാഹ സമ്പ്രദായവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. മാതൃദായക്രമമാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. 16-ാം വയസ്സിലാണ് പൂണൂല്‍ അണിയുന്ന കര്‍മം നടത്തിയിരുന്നത്. ഇവരുടെ കുടുംബ പുരോഹിതര്‍ നമ്പൂതിരിമാരായിരുന്നു. ദിവസം മൂന്നുനേരം 10 തവണ വീതം ഗായത്രിമന്ത്രം ചൊല്ലുന്ന ആചാരമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ 7-നും 14-നുമിടക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ താലികെട്ടു നടത്തിയിരുന്നു. പെണ്‍കുട്ടികളെ താലികെട്ടുന്ന വരന്മാരെ 'ആര്യപട്ടര്‍' എന്നു വിളിച്ചിരുന്നു. ഇവര്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സേവകരായി പ്രവര്‍ത്തിച്ചിരുന്നു. ഒരു സങ്കര ജാതിയായി കരുതപ്പെടുന്ന തിരുമുല്‍പ്പാടുമാര്‍ ഭൃഗൂവിന്റേയും വിശ്വാമിത്രന്റേയും ഗോത്രപാരമ്പര്യം അവകാശപ്പെടുന്നുണ്ട്.
+
1891-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ സാമന്തന്‍, ക്ഷത്രിയതിരുമുല്‍പ്പാട് എന്നീ രണ്ട് വിഭാഗം തിരുമുല്‍പ്പാടുമാരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഏറാടികള്‍ക്കും നെടുങ്ങാടികള്‍ക്കും സമാനമായ ജാത്യാചാരങ്ങള്‍ പിന്തുടരുന്നവരാണ് സാമന്തന്‍മാര്‍. ഒരേ സാമന്തകുടുംബത്തിലെ അംഗങ്ങള്‍ തന്നെ പേരിനോടൊപ്പം തിരുമുല്‍പ്പാട് എന്നും ഏറാടി എന്നും ചേര്‍ത്തിരുന്നു. ക്ഷത്രിയതിരുമുല്‍പ്പാടുമാര്‍ പൂണൂല്‍ ധരിക്കുക പതിവാണ്. ബ്രാഹ്മണരുടെ ചില ആചാരങ്ങളും വസ്ത്രധാരണരീതിയും ഇവര്‍ പിന്തുടരുന്നുണ്ട്. താലികെട്ടും സംബന്ധവിവാഹ സമ്പ്രദായവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. മാതൃദായക്രമമാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. 16-ാം വയസ്സിലാണ് പൂണൂല്‍ അണിയുന്ന കര്‍മം നടത്തിയിരുന്നത്. ഇവരുടെ കുടുംബ പുരോഹിതര്‍ നമ്പൂതിരിമാരായിരുന്നു. ദിവസം മൂന്നുനേരം 10 തവണ വീതം ഗായത്രിമന്ത്രം ചൊല്ലുന്ന ആചാരമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ 7-നും 14-നുമിടക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ താലികെട്ടു നടത്തിയിരുന്നു. പെണ്‍കുട്ടികളെ താലികെട്ടുന്ന വരന്മാരെ 'ആര്യപട്ടര്‍' എന്നു വിളിച്ചിരുന്നു. ഇവര്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സേവകരായി പ്രവര്‍ത്തിച്ചിരുന്നു. ഒരു സങ്കര ജാതിയായി കരുതപ്പെടുന്ന തിരുമുല്‍പ്പാടുമാര്‍ ഭൃഗൂവിന്റേയും വിശ്വാമിത്രന്റേയും ഗോത്രപാരമ്പര്യം അവകാശപ്പെടുന്നുണ്ട്.

Current revision as of 06:27, 2 ജൂലൈ 2008

തിരുമുല്‍പ്പാട്

കേരളത്തിലെ ഒരു ക്ഷത്രിയ ഉപജാതി. കോയില്‍ തമ്പുരാന്‍, തമ്പാന്‍, തിരുമുല്‍പ്പാട് തുടങ്ങിയ മൂന്ന് വിഭാഗങ്ങളാണ് കേരളത്തില്‍ ക്ഷത്രിയരായി അറിയപ്പെട്ടിരുന്നത്. ജാതിശ്രേണിയില്‍ ഇവര്‍ യഥാര്‍ഥ രാജാക്കന്മാരേക്കാള്‍ താഴെയാണെന്നു കരുതപ്പെട്ടിരുന്നു. ചേര്‍ത്തലയും തിരുവല്ലയുമായിരുന്നു തിരുമുല്‍പ്പാടുമാരുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. തിരുമുല്‍പ്പാട് എന്ന വാക്കിനര്‍ഥം രാജാവിനു മുമ്പില്‍ കാത്തുനില്ക്കുന്നവന്‍ എന്നാണ്. മധ്യകാലത്ത് ഇവര്‍ രാജകുടുംബാംഗങ്ങളും സൈന്യാധിപരുമായിരുന്നു.

1891-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ സാമന്തന്‍, ക്ഷത്രിയതിരുമുല്‍പ്പാട് എന്നീ രണ്ട് വിഭാഗം തിരുമുല്‍പ്പാടുമാരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഏറാടികള്‍ക്കും നെടുങ്ങാടികള്‍ക്കും സമാനമായ ജാത്യാചാരങ്ങള്‍ പിന്തുടരുന്നവരാണ് സാമന്തന്‍മാര്‍. ഒരേ സാമന്തകുടുംബത്തിലെ അംഗങ്ങള്‍ തന്നെ പേരിനോടൊപ്പം തിരുമുല്‍പ്പാട് എന്നും ഏറാടി എന്നും ചേര്‍ത്തിരുന്നു. ക്ഷത്രിയതിരുമുല്‍പ്പാടുമാര്‍ പൂണൂല്‍ ധരിക്കുക പതിവാണ്. ബ്രാഹ്മണരുടെ ചില ആചാരങ്ങളും വസ്ത്രധാരണരീതിയും ഇവര്‍ പിന്തുടരുന്നുണ്ട്. താലികെട്ടും സംബന്ധവിവാഹ സമ്പ്രദായവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. മാതൃദായക്രമമാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. 16-ാം വയസ്സിലാണ് പൂണൂല്‍ അണിയുന്ന കര്‍മം നടത്തിയിരുന്നത്. ഇവരുടെ കുടുംബ പുരോഹിതര്‍ നമ്പൂതിരിമാരായിരുന്നു. ദിവസം മൂന്നുനേരം 10 തവണ വീതം ഗായത്രിമന്ത്രം ചൊല്ലുന്ന ആചാരമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ 7-നും 14-നുമിടക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ താലികെട്ടു നടത്തിയിരുന്നു. പെണ്‍കുട്ടികളെ താലികെട്ടുന്ന വരന്മാരെ 'ആര്യപട്ടര്‍' എന്നു വിളിച്ചിരുന്നു. ഇവര്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സേവകരായി പ്രവര്‍ത്തിച്ചിരുന്നു. ഒരു സങ്കര ജാതിയായി കരുതപ്പെടുന്ന തിരുമുല്‍പ്പാടുമാര്‍ ഭൃഗൂവിന്റേയും വിശ്വാമിത്രന്റേയും ഗോത്രപാരമ്പര്യം അവകാശപ്പെടുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍