This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയ്മൂര്‍, അഹ്മദ് (1871 - 1930)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തയ്മൂര്‍, അഹ്മദ് (1871 - 1930)= ഠമ്യാൌൃ, അവാമറ ഈജിപ്ഷ്യന്‍ (അറബി) സാഹിത്യകാരന്...)
 
വരി 1: വരി 1:
=തയ്മൂര്‍, അഹ്മദ് (1871 - 1930)=
=തയ്മൂര്‍, അഹ്മദ് (1871 - 1930)=
-
ഠമ്യാൌൃ, അവാമറ
+
Taymur,Ahmad
-
 
+
ഈജിപ്ഷ്യന്‍ (അറബി) സാഹിത്യകാരന്‍. 1871-ല്‍ കെയ്റോയില്‍ ജനിച്ചു. 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഈജിപ്തില്‍ കൂടിയേറിയ ടര്‍ക്കോ സര്‍ക്കാസിയന്‍ കുടുംബത്തില്‍പ്പെട്ടയാളാണ് അഹ്മദ് തയ്മൂര്‍. സഹോദരിയും കവയിത്രിയുമായ ആയിഷ ഇസ്മത്ത് അല്‍-തയ്മൂറിയ്യയാണ് ഇദ്ദേഹത്തിന്റെ രക്ഷാകര്‍ത്താവായത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ഭാര്യ മരിച്ചു. പിന്നീട് മക്കളുടെ വിദ്യാഭ്യാസം മാത്രമായി തയ്മൂറിന്റെ ജീവിതലക്ഷ്യം. അറബി സാഹിത്യത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന നൈപുണ്യം മക്കളിലേക്കും പകര്‍ന്നു നല്കി. മൂത്തമകനായ മുഹമ്മദ് തയ്മൂര്‍ (1892-1921) നാടകകൃത്തും ഗദ്യകാരനുമാണ്. രണ്ടാമന്‍ നോവലിസ്റ്റും ചെറുകഥാകാരനും പ്രബന്ധകാരനുമായ മഹ്മൂദ് തയ്മൂര്‍ (1894-1973) ആണ്.  
ഈജിപ്ഷ്യന്‍ (അറബി) സാഹിത്യകാരന്‍. 1871-ല്‍ കെയ്റോയില്‍ ജനിച്ചു. 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഈജിപ്തില്‍ കൂടിയേറിയ ടര്‍ക്കോ സര്‍ക്കാസിയന്‍ കുടുംബത്തില്‍പ്പെട്ടയാളാണ് അഹ്മദ് തയ്മൂര്‍. സഹോദരിയും കവയിത്രിയുമായ ആയിഷ ഇസ്മത്ത് അല്‍-തയ്മൂറിയ്യയാണ് ഇദ്ദേഹത്തിന്റെ രക്ഷാകര്‍ത്താവായത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ഭാര്യ മരിച്ചു. പിന്നീട് മക്കളുടെ വിദ്യാഭ്യാസം മാത്രമായി തയ്മൂറിന്റെ ജീവിതലക്ഷ്യം. അറബി സാഹിത്യത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന നൈപുണ്യം മക്കളിലേക്കും പകര്‍ന്നു നല്കി. മൂത്തമകനായ മുഹമ്മദ് തയ്മൂര്‍ (1892-1921) നാടകകൃത്തും ഗദ്യകാരനുമാണ്. രണ്ടാമന്‍ നോവലിസ്റ്റും ചെറുകഥാകാരനും പ്രബന്ധകാരനുമായ മഹ്മൂദ് തയ്മൂര്‍ (1894-1973) ആണ്.  
-
 
+
തന്റെ സമ്പത്തുമുഴുവനും യൂറോപ്പിലേയും അറബിലോകത്തേയും പണ്ഡിതശ്രേഷ്ഠരുടെ കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും സമാഹരിക്കുന്നതിനായി തയ്മൂര്‍ ചെലവാക്കി. ഇബ്നു മന്‍സൂര്‍ സമാഹരിച്ച ''ലിസാനുല്‍ അറബ്'' എന്ന കൃതി ഇദ്ദേഹത്തിന്റെ നിഘണ്ടു മാതൃകയിലുള്ള രചനയാണ്. നാടന്‍ കല, നിഴല്‍ നാടകം, ചിത്രരചന, സംഗീതം, കായികവിനോദങ്ങള്‍ എന്നിവ തയ്മൂറിന്റെ രചനകള്‍ക്കു വിഷയമായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണശേഷം പുസ്തക ശേഖരത്തില്‍പ്പെട്ട 2000-ലധികം അമൂല്യഗ്രന്ഥങ്ങള്‍ ഈജിപ്ഷ്യന്‍ ഗ്രന്ഥശാലയായ ദാറുല്‍ കുത്തുബിന് സംഭാവനയായി ലഭിച്ചു. 1930-ല്‍ ഈ സാഹിത്യാചാര്യന്‍ അന്തരിച്ചു.
-
തന്റെ സമ്പത്തുമുഴുവനും യൂറോപ്പിലേയും അറബിലോകത്തേയും പണ്ഡിതശ്രേഷ്ഠരുടെ കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും സമാഹരിക്കുന്നതിനായി തയ്മൂര്‍ ചെലവാക്കി. ഇബ്നു മന്‍സൂര്‍ സമാഹരിച്ച ലിസാനുല്‍ അറബ് എന്ന കൃതി ഇദ്ദേഹത്തിന്റെ നിഘണ്ടു മാതൃകയിലുള്ള രചനയാണ്. നാടന്‍ കല, നിഴല്‍ നാടകം, ചിത്രരചന, സംഗീതം, കായികവിനോദങ്ങള്‍ എന്നിവ തയ്മൂറിന്റെ രചനകള്‍ക്കു വിഷയമായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണശേഷം പുസ്തക ശേഖരത്തില്‍പ്പെട്ട 2000-ലധികം അമൂല്യഗ്രന്ഥങ്ങള്‍ ഈജിപ്ഷ്യന്‍ ഗ്രന്ഥശാലയായ ദാറുല്‍ കുത്തുബിന് സംഭാവനയായി ലഭിച്ചു. 1930-ല്‍ ഈ സാഹിത്യാചാര്യന്‍ അന്തരിച്ചു.
+

Current revision as of 09:05, 23 ജൂണ്‍ 2008

തയ്മൂര്‍, അഹ്മദ് (1871 - 1930)

Taymur,Ahmad

ഈജിപ്ഷ്യന്‍ (അറബി) സാഹിത്യകാരന്‍. 1871-ല്‍ കെയ്റോയില്‍ ജനിച്ചു. 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഈജിപ്തില്‍ കൂടിയേറിയ ടര്‍ക്കോ സര്‍ക്കാസിയന്‍ കുടുംബത്തില്‍പ്പെട്ടയാളാണ് അഹ്മദ് തയ്മൂര്‍. സഹോദരിയും കവയിത്രിയുമായ ആയിഷ ഇസ്മത്ത് അല്‍-തയ്മൂറിയ്യയാണ് ഇദ്ദേഹത്തിന്റെ രക്ഷാകര്‍ത്താവായത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ഭാര്യ മരിച്ചു. പിന്നീട് മക്കളുടെ വിദ്യാഭ്യാസം മാത്രമായി തയ്മൂറിന്റെ ജീവിതലക്ഷ്യം. അറബി സാഹിത്യത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന നൈപുണ്യം മക്കളിലേക്കും പകര്‍ന്നു നല്കി. മൂത്തമകനായ മുഹമ്മദ് തയ്മൂര്‍ (1892-1921) നാടകകൃത്തും ഗദ്യകാരനുമാണ്. രണ്ടാമന്‍ നോവലിസ്റ്റും ചെറുകഥാകാരനും പ്രബന്ധകാരനുമായ മഹ്മൂദ് തയ്മൂര്‍ (1894-1973) ആണ്.

തന്റെ സമ്പത്തുമുഴുവനും യൂറോപ്പിലേയും അറബിലോകത്തേയും പണ്ഡിതശ്രേഷ്ഠരുടെ കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും സമാഹരിക്കുന്നതിനായി തയ്മൂര്‍ ചെലവാക്കി. ഇബ്നു മന്‍സൂര്‍ സമാഹരിച്ച ലിസാനുല്‍ അറബ് എന്ന കൃതി ഇദ്ദേഹത്തിന്റെ നിഘണ്ടു മാതൃകയിലുള്ള രചനയാണ്. നാടന്‍ കല, നിഴല്‍ നാടകം, ചിത്രരചന, സംഗീതം, കായികവിനോദങ്ങള്‍ എന്നിവ തയ്മൂറിന്റെ രചനകള്‍ക്കു വിഷയമായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണശേഷം പുസ്തക ശേഖരത്തില്‍പ്പെട്ട 2000-ലധികം അമൂല്യഗ്രന്ഥങ്ങള്‍ ഈജിപ്ഷ്യന്‍ ഗ്രന്ഥശാലയായ ദാറുല്‍ കുത്തുബിന് സംഭാവനയായി ലഭിച്ചു. 1930-ല്‍ ഈ സാഹിത്യാചാര്യന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍