This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തടവിളക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തടവിളക്ക്= വാഴത്തട നാട്ടി അതിനു മുകളില്‍ വയ്ക്കുന്ന ഇടിഞ്ഞിലില്‍ കത...)
(തടവിളക്ക്)
വരി 1: വരി 1:
=തടവിളക്ക്=
=തടവിളക്ക്=
 +
[[Image:359_Final.png|250x200px|thumb|right]]
വാഴത്തട നാട്ടി അതിനു മുകളില്‍ വയ്ക്കുന്ന ഇടിഞ്ഞിലില്‍ കത്തി ക്കുന്ന വിളക്ക്. തൃക്കാര്‍ത്തികയ്ക്ക് വീടിനു മുന്നില്‍ തടവിളക്ക് വയ്ക്കുന്ന രീതി ദക്ഷിണകേരളത്തില്‍ ഇന്നും വ്യാപകമാണ്. മധ്യ കേരളത്തിലും ഉത്തരകേരളത്തിലും ക്ഷേത്രദേവതാതിടമ്പുകള്‍ വീടുകളില്‍ എഴുന്നള്ളിച്ചെത്തുമ്പോഴും മറ്റും ഇത്തരം വിളക്കുകള്‍ സ്ഥാപിക്കുന്നു. വെറുതേ വാഴത്തട നാട്ടുക മാത്രമല്ല, അതില്‍ കുരുത്തോല നിശ്ചിത അകലത്തില്‍ മുറിച്ച് കുത്തിവളച്ചുണ്ടാക്കുന്ന ഗോളാകാരങ്ങളും മറ്റ് അലങ്കാരവസ്തുക്കളും (കുരുത്തോല കൊണ്ടു നിര്‍മിച്ച പക്ഷികളും മറ്റും) തടവിളക്കിലുണ്ടാകും. ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ ഉത്സവത്തോടനുബന്ധിച്ച് തടവിളക്ക് സ്ഥാപിക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒരു അനുഷ്ഠാനമാണ്.
വാഴത്തട നാട്ടി അതിനു മുകളില്‍ വയ്ക്കുന്ന ഇടിഞ്ഞിലില്‍ കത്തി ക്കുന്ന വിളക്ക്. തൃക്കാര്‍ത്തികയ്ക്ക് വീടിനു മുന്നില്‍ തടവിളക്ക് വയ്ക്കുന്ന രീതി ദക്ഷിണകേരളത്തില്‍ ഇന്നും വ്യാപകമാണ്. മധ്യ കേരളത്തിലും ഉത്തരകേരളത്തിലും ക്ഷേത്രദേവതാതിടമ്പുകള്‍ വീടുകളില്‍ എഴുന്നള്ളിച്ചെത്തുമ്പോഴും മറ്റും ഇത്തരം വിളക്കുകള്‍ സ്ഥാപിക്കുന്നു. വെറുതേ വാഴത്തട നാട്ടുക മാത്രമല്ല, അതില്‍ കുരുത്തോല നിശ്ചിത അകലത്തില്‍ മുറിച്ച് കുത്തിവളച്ചുണ്ടാക്കുന്ന ഗോളാകാരങ്ങളും മറ്റ് അലങ്കാരവസ്തുക്കളും (കുരുത്തോല കൊണ്ടു നിര്‍മിച്ച പക്ഷികളും മറ്റും) തടവിളക്കിലുണ്ടാകും. ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ ഉത്സവത്തോടനുബന്ധിച്ച് തടവിളക്ക് സ്ഥാപിക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒരു അനുഷ്ഠാനമാണ്.
തെക്കന്‍ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളായ മുടിപ്പുരക ളില്‍ തടവിളക്ക് എന്ന പേരില്‍ അറിയപ്പെടുന്നത് വാഴത്തടയും കുരുത്തോലയും ചെമ്പകപ്പൂക്കളും കൊണ്ടുണ്ടാക്കിയ വിളക്കുകെ ട്ടുകളെയാണ്. നേര്‍ച്ചയായി നടത്തുന്ന ഈ വിളക്കുകെട്ടുകള്‍ നേര്‍ ച്ചക്കാരന്റെ വീട്ടില്‍വച്ച് കെട്ടിയലങ്കരിച്ചശേഷം മുടിപ്പുരക്കളത്തി ലേക്ക് ആഘോഷപൂര്‍വം എത്തിക്കുന്നു. മുടിയെഴുന്നള്ളത്തിനോ ടൊപ്പം ഇവയില്‍ പന്തങ്ങള്‍ കത്തിച്ചു വച്ചുകൊണ്ട് എഴുന്നള്ളിച്ച് നൃത്തം ചവുട്ടുന്നതോടെയാണ് വിളക്കുകെട്ട് എന്ന അനുഷ്ഠാനം സമാപിക്കുന്നത്.
തെക്കന്‍ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളായ മുടിപ്പുരക ളില്‍ തടവിളക്ക് എന്ന പേരില്‍ അറിയപ്പെടുന്നത് വാഴത്തടയും കുരുത്തോലയും ചെമ്പകപ്പൂക്കളും കൊണ്ടുണ്ടാക്കിയ വിളക്കുകെ ട്ടുകളെയാണ്. നേര്‍ച്ചയായി നടത്തുന്ന ഈ വിളക്കുകെട്ടുകള്‍ നേര്‍ ച്ചക്കാരന്റെ വീട്ടില്‍വച്ച് കെട്ടിയലങ്കരിച്ചശേഷം മുടിപ്പുരക്കളത്തി ലേക്ക് ആഘോഷപൂര്‍വം എത്തിക്കുന്നു. മുടിയെഴുന്നള്ളത്തിനോ ടൊപ്പം ഇവയില്‍ പന്തങ്ങള്‍ കത്തിച്ചു വച്ചുകൊണ്ട് എഴുന്നള്ളിച്ച് നൃത്തം ചവുട്ടുന്നതോടെയാണ് വിളക്കുകെട്ട് എന്ന അനുഷ്ഠാനം സമാപിക്കുന്നത്.

08:30, 20 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തടവിളക്ക്

വാഴത്തട നാട്ടി അതിനു മുകളില്‍ വയ്ക്കുന്ന ഇടിഞ്ഞിലില്‍ കത്തി ക്കുന്ന വിളക്ക്. തൃക്കാര്‍ത്തികയ്ക്ക് വീടിനു മുന്നില്‍ തടവിളക്ക് വയ്ക്കുന്ന രീതി ദക്ഷിണകേരളത്തില്‍ ഇന്നും വ്യാപകമാണ്. മധ്യ കേരളത്തിലും ഉത്തരകേരളത്തിലും ക്ഷേത്രദേവതാതിടമ്പുകള്‍ വീടുകളില്‍ എഴുന്നള്ളിച്ചെത്തുമ്പോഴും മറ്റും ഇത്തരം വിളക്കുകള്‍ സ്ഥാപിക്കുന്നു. വെറുതേ വാഴത്തട നാട്ടുക മാത്രമല്ല, അതില്‍ കുരുത്തോല നിശ്ചിത അകലത്തില്‍ മുറിച്ച് കുത്തിവളച്ചുണ്ടാക്കുന്ന ഗോളാകാരങ്ങളും മറ്റ് അലങ്കാരവസ്തുക്കളും (കുരുത്തോല കൊണ്ടു നിര്‍മിച്ച പക്ഷികളും മറ്റും) തടവിളക്കിലുണ്ടാകും. ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ ഉത്സവത്തോടനുബന്ധിച്ച് തടവിളക്ക് സ്ഥാപിക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒരു അനുഷ്ഠാനമാണ്.

തെക്കന്‍ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളായ മുടിപ്പുരക ളില്‍ തടവിളക്ക് എന്ന പേരില്‍ അറിയപ്പെടുന്നത് വാഴത്തടയും കുരുത്തോലയും ചെമ്പകപ്പൂക്കളും കൊണ്ടുണ്ടാക്കിയ വിളക്കുകെ ട്ടുകളെയാണ്. നേര്‍ച്ചയായി നടത്തുന്ന ഈ വിളക്കുകെട്ടുകള്‍ നേര്‍ ച്ചക്കാരന്റെ വീട്ടില്‍വച്ച് കെട്ടിയലങ്കരിച്ചശേഷം മുടിപ്പുരക്കളത്തി ലേക്ക് ആഘോഷപൂര്‍വം എത്തിക്കുന്നു. മുടിയെഴുന്നള്ളത്തിനോ ടൊപ്പം ഇവയില്‍ പന്തങ്ങള്‍ കത്തിച്ചു വച്ചുകൊണ്ട് എഴുന്നള്ളിച്ച് നൃത്തം ചവുട്ടുന്നതോടെയാണ് വിളക്കുകെട്ട് എന്ന അനുഷ്ഠാനം സമാപിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍