This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിയാസ്, അഡോള്‍ഫൊ (1874-1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിയാസ്, അഡോള്‍ഫൊ (1874-1964) ഉശമ്വ, അറീഹളീ നിക്കരാഗ്വയിലെ മുന്‍ പ്രസിഡന്റ്. ...)
 
വരി 1: വരി 1:
-
ഡിയാസ്, അഡോള്‍ഫൊ (1874-1964)
+
=ഡിയാസ്, അഡോള്‍ഫൊ (1874-1964)=
-
 
+
Daiz,Adolfo
-
ഉശമ്വ, അറീഹളീ
+
നിക്കരാഗ്വയിലെ മുന്‍ പ്രസിഡന്റ്. നിക്കരാഗ്വയില്‍ സ്ഥാപിത താത്പര്യമുണ്ടായിരുന്ന യു. എസ്. ഇദ്ദേഹത്തെ പ്രസിഡന്റാക്കുവാന്‍ പ്രവര്‍ത്തിച്ചു. 1911 മുതല്‍ 16 വരേയും പിന്നീട് 1926 മുതല്‍ 28 വരേയുമാണ് അഡോള്‍ഫൊ ഡിയാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. നിക്കരാഗ്വയിലെ രാഷ്ട്രീയ രംഗം കലുഷിതമായിരുന്ന വേളയില്‍ 1911-ല്‍ ഇദ്ദേഹത്തെ അവിടത്തെ താത്കാലിക പ്രസിഡന്റായി അവരോധിക്കുവാന്‍ യു. എസ്സിനു കഴിഞ്ഞു. 1912-ല്‍ തനിക്കെതിരെ കലാപമുണ്ടായപ്പോള്‍ സമാധാനം സ്ഥാപിക്കുവാനായി ഇദ്ദേഹം യു. എസ്സിനോട് സൈനിക സഹായം അഭ്യര്‍ഥിച്ചു. നിക്കരാഗ്വയിലെത്തിയ യു. എസ്. സേന പിന്നീട് 1933 വരെ (1925-ലെ ചെറിയ ഇടവേളയൊഴിച്ച്) അവിടെത്തന്നെ തുടര്‍ന്നു. 1912-ല്‍ ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1916 വരെ ഈ സ്ഥാനത്തു തുടരുകയുണ്ടായി. 1925-ല്‍ യു.എസ്. സേന നിക്കരാഗ്വയില്‍ നിന്നും പിന്‍വാങ്ങിയിരുന്ന ഇടവേളയില്‍ അവിടെ ആഭ്യന്തരയുദ്ധമുണ്ടാവുകയും യു.എസ്. സേന വീണ്ടും എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1926-ല്‍ യു. എസ്. പിന്തുണയോടെ ഡിയാസ് വീണ്ടും പ്രസിഡന്റായത്. ഇത്തവണ 1928 വരെ അധികാരത്തിലിരുന്നു. തുടര്‍ന്ന് പൊതുജീവിതത്തില്‍നിന്നു വിരമിച്ച ഇദ്ദേഹം 1964 ജൂണ്‍ 27-ന് കോസ്റ്റാറിക്കയിലെ സാന്‍ജോയില്‍ നിര്യാതനായി.
നിക്കരാഗ്വയിലെ മുന്‍ പ്രസിഡന്റ്. നിക്കരാഗ്വയില്‍ സ്ഥാപിത താത്പര്യമുണ്ടായിരുന്ന യു. എസ്. ഇദ്ദേഹത്തെ പ്രസിഡന്റാക്കുവാന്‍ പ്രവര്‍ത്തിച്ചു. 1911 മുതല്‍ 16 വരേയും പിന്നീട് 1926 മുതല്‍ 28 വരേയുമാണ് അഡോള്‍ഫൊ ഡിയാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. നിക്കരാഗ്വയിലെ രാഷ്ട്രീയ രംഗം കലുഷിതമായിരുന്ന വേളയില്‍ 1911-ല്‍ ഇദ്ദേഹത്തെ അവിടത്തെ താത്കാലിക പ്രസിഡന്റായി അവരോധിക്കുവാന്‍ യു. എസ്സിനു കഴിഞ്ഞു. 1912-ല്‍ തനിക്കെതിരെ കലാപമുണ്ടായപ്പോള്‍ സമാധാനം സ്ഥാപിക്കുവാനായി ഇദ്ദേഹം യു. എസ്സിനോട് സൈനിക സഹായം അഭ്യര്‍ഥിച്ചു. നിക്കരാഗ്വയിലെത്തിയ യു. എസ്. സേന പിന്നീട് 1933 വരെ (1925-ലെ ചെറിയ ഇടവേളയൊഴിച്ച്) അവിടെത്തന്നെ തുടര്‍ന്നു. 1912-ല്‍ ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1916 വരെ ഈ സ്ഥാനത്തു തുടരുകയുണ്ടായി. 1925-ല്‍ യു.എസ്. സേന നിക്കരാഗ്വയില്‍ നിന്നും പിന്‍വാങ്ങിയിരുന്ന ഇടവേളയില്‍ അവിടെ ആഭ്യന്തരയുദ്ധമുണ്ടാവുകയും യു.എസ്. സേന വീണ്ടും എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1926-ല്‍ യു. എസ്. പിന്തുണയോടെ ഡിയാസ് വീണ്ടും പ്രസിഡന്റായത്. ഇത്തവണ 1928 വരെ അധികാരത്തിലിരുന്നു. തുടര്‍ന്ന് പൊതുജീവിതത്തില്‍നിന്നു വിരമിച്ച ഇദ്ദേഹം 1964 ജൂണ്‍ 27-ന് കോസ്റ്റാറിക്കയിലെ സാന്‍ജോയില്‍ നിര്യാതനായി.
-
    (ഡോ. ബി. സുഗീത)
+
(ഡോ. ബി. സുഗീത)

Current revision as of 05:49, 21 നവംബര്‍ 2008

ഡിയാസ്, അഡോള്‍ഫൊ (1874-1964)

Daiz,Adolfo

നിക്കരാഗ്വയിലെ മുന്‍ പ്രസിഡന്റ്. നിക്കരാഗ്വയില്‍ സ്ഥാപിത താത്പര്യമുണ്ടായിരുന്ന യു. എസ്. ഇദ്ദേഹത്തെ പ്രസിഡന്റാക്കുവാന്‍ പ്രവര്‍ത്തിച്ചു. 1911 മുതല്‍ 16 വരേയും പിന്നീട് 1926 മുതല്‍ 28 വരേയുമാണ് അഡോള്‍ഫൊ ഡിയാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. നിക്കരാഗ്വയിലെ രാഷ്ട്രീയ രംഗം കലുഷിതമായിരുന്ന വേളയില്‍ 1911-ല്‍ ഇദ്ദേഹത്തെ അവിടത്തെ താത്കാലിക പ്രസിഡന്റായി അവരോധിക്കുവാന്‍ യു. എസ്സിനു കഴിഞ്ഞു. 1912-ല്‍ തനിക്കെതിരെ കലാപമുണ്ടായപ്പോള്‍ സമാധാനം സ്ഥാപിക്കുവാനായി ഇദ്ദേഹം യു. എസ്സിനോട് സൈനിക സഹായം അഭ്യര്‍ഥിച്ചു. നിക്കരാഗ്വയിലെത്തിയ യു. എസ്. സേന പിന്നീട് 1933 വരെ (1925-ലെ ചെറിയ ഇടവേളയൊഴിച്ച്) അവിടെത്തന്നെ തുടര്‍ന്നു. 1912-ല്‍ ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1916 വരെ ഈ സ്ഥാനത്തു തുടരുകയുണ്ടായി. 1925-ല്‍ യു.എസ്. സേന നിക്കരാഗ്വയില്‍ നിന്നും പിന്‍വാങ്ങിയിരുന്ന ഇടവേളയില്‍ അവിടെ ആഭ്യന്തരയുദ്ധമുണ്ടാവുകയും യു.എസ്. സേന വീണ്ടും എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1926-ല്‍ യു. എസ്. പിന്തുണയോടെ ഡിയാസ് വീണ്ടും പ്രസിഡന്റായത്. ഇത്തവണ 1928 വരെ അധികാരത്തിലിരുന്നു. തുടര്‍ന്ന് പൊതുജീവിതത്തില്‍നിന്നു വിരമിച്ച ഇദ്ദേഹം 1964 ജൂണ്‍ 27-ന് കോസ്റ്റാറിക്കയിലെ സാന്‍ജോയില്‍ നിര്യാതനായി.

(ഡോ. ബി. സുഗീത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍