This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റസ്, ഫ്ളാവിയസ് (എ.ഡി. 39-81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടൈറ്റസ്, ഫ്ളാവിയസ് (എ.ഡി. 39-81)= ഠശൌ, എഹമ്ശൌ റോമന്‍ ചക്രവര്‍ത്തി (79-81). ടൈറ്റസ...)
 
വരി 1: വരി 1:
=ടൈറ്റസ്, ഫ്ളാവിയസ് (എ.ഡി. 39-81)=
=ടൈറ്റസ്, ഫ്ളാവിയസ് (എ.ഡി. 39-81)=
 +
Titus,Flavius
-
ഠശൌ, എഹമ്ശൌ
+
റോമന്‍ ചക്രവര്‍ത്തി (79-81). ടൈറ്റസ് ഫ്ളാവിയസ് സാബ്രിനസ് വെസ്പേഷ്യാനസ് എന്നാണ് പൂര്‍ണ്ണനാമം. റോമന്‍ കൊട്ടാരത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന വെസ്പേഷ്യന്റെയും (പില്ക്കാലത്ത് റോമന്‍ ചക്രവര്‍ത്തി) ഡോമിലിലയുടെയും പുത്രനായി എ.ഡി. 39 ഡി. 30-ന് ഇദ്ദേഹം ജനിച്ചു. പിതാവിന്റെ ഔന്നത്യം ഇദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനു സഹായകമായി. ക്ളോഡിയ് ക (ഭ. കാ. 41-54) എന്ന റോമാചക്രവര്‍ത്തിയുടെ ഒരു സൈനികനായി ടൈറ്റസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏ.ഡി. 54-ല്‍ ക്ലോഡിയസിനെ പിന്‍തുടര്‍ന്ന് അദ്ദേഹത്തിന്റെ വളര്‍ത്തുമകനായ നീറോ റോമിന്റെ അധികാരം പിടിച്ചെടുത്തു. ഈ സമയത്ത് ജൂതന്മാര്‍ ജറുസലേം പ്രദേശത്ത് ആരംഭിച്ച ലഹള അമര്‍ച്ച ചെയ്യാന്‍ രാജാവ് വെസ്പേഷ്യനെ നിയോഗിച്ചു (66) .
 +
[[Image:FlaviousTites.png|200px|left|thumb|ഫ്ളാവിയസ് ടൈറ്റസ്]]
 +
വെസ് പേഷ്യനെ അനുഗമിച്ച ടൈറ്റസ് മുഖ്യ സൈനിക സഹായിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു. റോമന്‍ ചക്രവര്‍ത്തിപദം ഏറ്റെടുക്കാനായി വെസ് പേഷ്യന്‍ 69-ല്‍ റോമിലേക്കു പോയപ്പോള്‍ യുദ്ധത്തിന്റെ പൂര്‍ണ ചുമതല ടൈറ്റസിനായി. ടൈറ്റസ് 70-ല്‍ ജറുസലേം പിടിച്ചടക്കിക്കൊണ്ട് ലഹള അമര്‍ച്ച ചെയ്തു. വെസ്പേഷ്യന്റെ ഭരണകാലത്ത് (69-79) ടൈറ്റസ് സഹചക്രവര്‍ത്തിയെന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. അന്ന് ടൈറ്റസിന് വേണ്ടുന്ന ജനസമ്മതി ലഭിച്ചിരുന്നില്ല. എന്നാല്‍ ചക്രവര്‍ത്തിയായശേഷം ഈ അവസ്ഥയ്ക്കു മാറ്റം വന്നു. 79 ജൂണില്‍ വെസ്പേഷ്യന്‍ മരണമടഞ്ഞപ്പോള്‍ ടൈറ്റസ് ചക്രവര്‍ത്തിയായി. ഇദ്ദേഹം അനുരഞ്ജന നയം പുലര്‍ത്തി. ജനപ്രീതി നേടാനായി ഏറെ പണം ചെലവാക്കിയത് രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടിനു കാരണമായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് റോമില്‍ സമാധാനം നിലനിന്നു. ഇദ്ദേഹം റോമില്‍ കൊളോസിയം പൂര്‍ത്തിയാക്കുകയും (80) മറ്റു പല ആഡംബര നിര്‍മിതികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഹ്രസ്വമെങ്കിലും സന്തോഷകരമായിരുന്ന ടൈറ്റസിന്റെ ഭരണകാലത്ത് മൂന്നു വന്‍ ദുരന്തങ്ങള്‍ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. വെസൂവിയസ് അഗ്നിപര്‍വതസ്ഫോടനം, റോമിലുണ്ടായ വന്‍ തീപിടുത്തം, പ്ലേഗു ബാധ എന്നിവയാണ് ആ ദുരന്തങ്ങള്‍. 81 സെപ്. 13-ന് ഇദ്ദേഹം മരണമടഞ്ഞു. ടൈറ്റസിന്റെ പ്രധാന നേട്ടമായ ജറുസലേം പിടിച്ചെടുക്കലിന്റെ അനുസ്മരണയ്ക്കായി പലാറ്റിനു സമീപം 'ടൈറ്റസിന്റെ ആര്‍ച്ച്' തുടര്‍ന്നു ചക്രവര്‍ത്തിയായ ഇദ്ദേഹത്തിന്റെ സഹോദരന്‍ ഡൊമിഷിയന്‍ നിര്‍മിച്ചു.
-
റോമന്‍ ചക്രവര്‍ത്തി (79-81). ടൈറ്റസ് ഫ്ളാവിയസ് സാബ്രിനസ് വെസ്പേഷ്യാനസ് എന്നാണ് പൂര്‍ണ്ണനാമം. റോമന്‍ കൊട്ടാരത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന വെസ്പേഷ്യന്റെയും
+
(ഡോ. എ. പസ് ലിത്തിന്‍, സ.പ)
-
 
+
-
(പില്ക്കാലത്ത് റോമന്‍ ചക്രവര്‍ത്തി) ഡോമിലിലയുടെയും
+
-
 
+
-
പുത്രനായി എ.ഡി. 39 ഡി. 30-ന് ഇദ്ദേഹം ജനിച്ചു. പിതാവിന്റെ ഔന്നത്യം ഇദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനു സഹായകമായി. ക്ളോഡിയ് ക (ഭ. കാ. 41-54) എന്ന റോമാചക്രവര്‍ത്തിയുടെ ഒരു സൈനികനായി ടൈറ്റസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏ.ഡി. 54-ല്‍ ക്ളോഡിയസിനെ പിന്‍തുടര്‍ന്ന് അദ്ദേഹത്തിന്റെ വളര്‍ത്തുമകനായ നീറോ റോമിന്റെ അധികാരം പിടിച്ചെടുത്തു. ഈ സമയത്ത് ജൂതന്മാര്‍ ജറുസലേം പ്രദേശത്ത് ആരംഭിച്ച ലഹള അമര്‍ച്ച ചെയ്യാന്‍ രാജാവ് വെസ്പേഷ്യനെ നിയോഗിച്ചു (66). വെസ് പേഷ്യനെ അനുഗമിച്ച ടൈറ്റസ് മുഖ്യ സൈനിക സഹായിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു. റോമന്‍ ചക്രവര്‍ത്തിപദം ഏറ്റെടുക്കാനായി വെസ് പേഷ്യന്‍ 69-ല്‍ റോമിലേക്കു പോയപ്പോള്‍ യുദ്ധത്തിന്റെ പൂര്‍ണ ചുമതല ടൈറ്റസിനായി. ടൈറ്റസ് 70-ല്‍ ജറുസലേം പിടിച്ചടക്കിക്കൊണ്ട് ലഹള അമര്‍ച്ച ചെയ്തു. വെസ്പേഷ്യന്റെ ഭരണകാലത്ത് (69-79) ടൈറ്റസ് സഹചക്രവര്‍ത്തിയെന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. അന്ന് ടൈറ്റസിന് വേണ്ടുന്ന ജനസമ്മതി ലഭിച്ചിരുന്നില്ല. എന്നാല്‍ ചക്രവര്‍ത്തിയായശേഷം ഈ അവസ്ഥയ്ക്കു മാറ്റം വന്നു. 79 ജൂണില്‍ വെസ്പേഷ്യന്‍ മരണമടഞ്ഞപ്പോള്‍ ടൈറ്റസ് ചക്രവര്‍ത്തിയായി. ഇദ്ദേഹം അനുരഞ്ജന നയം പുലര്‍ത്തി. ജനപ്രീതി നേടാനായി ഏറെ പണം ചെലവാക്കിയത് രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടിനു കാരണമായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് റോമില്‍ സമാധാനം നിലനിന്നു. ഇദ്ദേഹം റോമില്‍ കൊളോസിയം പൂര്‍ത്തിയാക്കുകയും (80) മറ്റു പല ആഡംബര നിര്‍മിതികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഹ്രസ്വമെങ്കിലും സന്തോഷകരമായിരുന്ന ടൈറ്റസിന്റെ ഭരണകാലത്ത് മൂന്നു വന്‍ ദുരന്തങ്ങള്‍ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. വെസൂവിയസ് അഗ്നിപര്‍വതസ്ഫോടനം, റോമിലുണ്ടായ വന്‍ തീപിടുത്തം, പ്ളേഗു ബാധ എന്നിവയാണ് ആ ദുരന്തങ്ങള്‍. 81 സെപ്. 13-ന് ഇദ്ദേഹം മരണമടഞ്ഞു. ടൈറ്റസിന്റെ പ്രധാന നേട്ടമായ ജറുസലേം പിടിച്ചെടുക്കലിന്റെ അനുസ്മരണയ്ക്കായി പലാറ്റിനു സമീപം 'ടൈറ്റസിന്റെ ആര്‍ച്ച്' തുടര്‍ന്നു ചക്രവര്‍ത്തിയായ ഇദ്ദേഹത്തിന്റെ സഹോദരന്‍ ഡൊമിഷിയന്‍ നിര്‍മിച്ചു.
+
-
 
+
-
(ഡോ. എ. പസ്ലിത്തിന്‍, സ.പ)
+

Current revision as of 04:39, 14 നവംബര്‍ 2008

ടൈറ്റസ്, ഫ്ളാവിയസ് (എ.ഡി. 39-81)

Titus,Flavius

റോമന്‍ ചക്രവര്‍ത്തി (79-81). ടൈറ്റസ് ഫ്ളാവിയസ് സാബ്രിനസ് വെസ്പേഷ്യാനസ് എന്നാണ് പൂര്‍ണ്ണനാമം. റോമന്‍ കൊട്ടാരത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന വെസ്പേഷ്യന്റെയും (പില്ക്കാലത്ത് റോമന്‍ ചക്രവര്‍ത്തി) ഡോമിലിലയുടെയും പുത്രനായി എ.ഡി. 39 ഡി. 30-ന് ഇദ്ദേഹം ജനിച്ചു. പിതാവിന്റെ ഔന്നത്യം ഇദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനു സഹായകമായി. ക്ളോഡിയ് ക (ഭ. കാ. 41-54) എന്ന റോമാചക്രവര്‍ത്തിയുടെ ഒരു സൈനികനായി ടൈറ്റസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏ.ഡി. 54-ല്‍ ക്ലോഡിയസിനെ പിന്‍തുടര്‍ന്ന് അദ്ദേഹത്തിന്റെ വളര്‍ത്തുമകനായ നീറോ റോമിന്റെ അധികാരം പിടിച്ചെടുത്തു. ഈ സമയത്ത് ജൂതന്മാര്‍ ജറുസലേം പ്രദേശത്ത് ആരംഭിച്ച ലഹള അമര്‍ച്ച ചെയ്യാന്‍ രാജാവ് വെസ്പേഷ്യനെ നിയോഗിച്ചു (66) .

ഫ്ളാവിയസ് ടൈറ്റസ്

വെസ് പേഷ്യനെ അനുഗമിച്ച ടൈറ്റസ് മുഖ്യ സൈനിക സഹായിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു. റോമന്‍ ചക്രവര്‍ത്തിപദം ഏറ്റെടുക്കാനായി വെസ് പേഷ്യന്‍ 69-ല്‍ റോമിലേക്കു പോയപ്പോള്‍ യുദ്ധത്തിന്റെ പൂര്‍ണ ചുമതല ടൈറ്റസിനായി. ടൈറ്റസ് 70-ല്‍ ജറുസലേം പിടിച്ചടക്കിക്കൊണ്ട് ലഹള അമര്‍ച്ച ചെയ്തു. വെസ്പേഷ്യന്റെ ഭരണകാലത്ത് (69-79) ടൈറ്റസ് സഹചക്രവര്‍ത്തിയെന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. അന്ന് ടൈറ്റസിന് വേണ്ടുന്ന ജനസമ്മതി ലഭിച്ചിരുന്നില്ല. എന്നാല്‍ ചക്രവര്‍ത്തിയായശേഷം ഈ അവസ്ഥയ്ക്കു മാറ്റം വന്നു. 79 ജൂണില്‍ വെസ്പേഷ്യന്‍ മരണമടഞ്ഞപ്പോള്‍ ടൈറ്റസ് ചക്രവര്‍ത്തിയായി. ഇദ്ദേഹം അനുരഞ്ജന നയം പുലര്‍ത്തി. ജനപ്രീതി നേടാനായി ഏറെ പണം ചെലവാക്കിയത് രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടിനു കാരണമായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് റോമില്‍ സമാധാനം നിലനിന്നു. ഇദ്ദേഹം റോമില്‍ കൊളോസിയം പൂര്‍ത്തിയാക്കുകയും (80) മറ്റു പല ആഡംബര നിര്‍മിതികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഹ്രസ്വമെങ്കിലും സന്തോഷകരമായിരുന്ന ടൈറ്റസിന്റെ ഭരണകാലത്ത് മൂന്നു വന്‍ ദുരന്തങ്ങള്‍ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. വെസൂവിയസ് അഗ്നിപര്‍വതസ്ഫോടനം, റോമിലുണ്ടായ വന്‍ തീപിടുത്തം, പ്ലേഗു ബാധ എന്നിവയാണ് ആ ദുരന്തങ്ങള്‍. 81 സെപ്. 13-ന് ഇദ്ദേഹം മരണമടഞ്ഞു. ടൈറ്റസിന്റെ പ്രധാന നേട്ടമായ ജറുസലേം പിടിച്ചെടുക്കലിന്റെ അനുസ്മരണയ്ക്കായി പലാറ്റിനു സമീപം 'ടൈറ്റസിന്റെ ആര്‍ച്ച്' തുടര്‍ന്നു ചക്രവര്‍ത്തിയായ ഇദ്ദേഹത്തിന്റെ സഹോദരന്‍ ഡൊമിഷിയന്‍ നിര്‍മിച്ചു.

(ഡോ. എ. പസ് ലിത്തിന്‍, സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍