This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെന്നന്റ് സ്മിത്ത്സണ്‍ (1761 - 1815)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെന്നന്റ് സ്മിത്ത്സണ്‍ (1761 - 1815) ഠലിിമി ടാശവേീി ഓസ്മിയം, ഇറിഡിയം എന്നീ മ...)
 
വരി 1: വരി 1:
-
ടെന്നന്റ് സ്മിത്ത്സണ്‍ (1761 - 1815)
+
=ടെന്നന്റ് സ്മിത്ത്സണ്‍ (1761 - 1815)=
-
ഠലിിമി ടാശവേീി
+
Tennant Smithson
ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍.
ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍.
-
  ഇംഗ്ളണ്ടിലെ യോര്‍ക്ക്ഷയറില്‍ 1761 ന. 30-ന് ജനിച്ചു.  
+
ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയറില്‍ 1761 ന. 30-ന് ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ശാസ്ര്തവിഷയങ്ങളില്‍ പ്രത്യേക താത്പര്യം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1781-ല്‍ കേംബ്രിഡ്ജില്‍ നിന്ന് വൈദ്യശാസ്ര്തത്തില്‍ രണ്ട് ബിരുദങ്ങള്‍ നേടിയെങ്കിലും വൈദ്യവൃത്തിയില്‍ തത്പരനല്ലായിരുന്നതിനാല്‍ രസതന്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. 1785-ല്‍ ഇദ്ദേഹം റോയല്‍ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ രാസസംയോഗം തെളിയിക്കുന്നതിനുള്ള ഒരു വിശ്ലേഷണ പ്രക്രിയ ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട് (1791). കാര്‍ബണ്‍ മാത്രമടങ്ങുന്ന ഒരു വസ്തുവാണ് വജ്രമെന്നും ടെന്നന്റ് കണ്ടെത്തി (1797). ടെന്നന്റും സഹപ്രവര്‍ത്തകനായ ഡബ്ളിയു.എച്ച്. വോളാസ്റ്റനും ചേര്‍ന്നാണ് പ്ലാറ്റിനം ധാതുക്കളില്‍ നിന്ന് ഓസ്മിയവും ഇറിഡിയവും വേര്‍തിരിച്ചെടുത്തത്. ഈ പ്രവര്‍ത്തനം കോപ്ലിമെഡലിന് ഇദ്ദേഹത്തെ അര്‍ഹനാക്കി (1804). 1813-ല്‍ ഇദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. ഫ്രാന്‍സില്‍വച്ച് ഒരു അപകടത്തില്‍പ്പെട്ട് 1815 ഫെ. 22-ന് ഇദ്ദേഹം നിര്യാതനായി.
-
 
+
-
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ശാസ്ര്തവിഷയങ്ങളില്‍ പ്രത്യേക താത്പര്യം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1781-ല്‍ കേംബ്രിഡ്ജില്‍ നിന്ന് വൈദ്യശാസ്ര്തത്തില്‍ രണ്ട് ബിരുദങ്ങള്‍ നേടിയെങ്കിലും വൈദ്യവൃത്തിയില്‍ തത്പരനല്ലായിരുന്നതിനാല്‍ രസതന്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. 1785-ല്‍ ഇദ്ദേഹം റോയല്‍ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ രാസസംയോഗം തെളിയിക്കുന്നതിനുള്ള ഒരു വിശ്ളേഷണ പ്രക്രിയ ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട് (1791). കാര്‍ബണ്‍ മാത്രമടങ്ങുന്ന ഒരു വസ്തുവാണ് വജ്രമെന്നും ടെന്നന്റ് കണ്ടെത്തി (1797). ടെന്നന്റും സഹപ്രവര്‍ത്തകനായ ഡബ്ളിയു.എച്ച്. വോളാസ്റ്റനും ചേര്‍ന്നാണ് പ്ളാറ്റിനം ധാതുക്കളില്‍ നിന്ന് ഓസ്മിയവും ഇറിഡിയവും വേര്‍തിരിച്ചെടുത്തത്. ഈ പ്രവര്‍ത്തനം കോപ്ളി മെഡലിന് ഇദ്ദേഹത്തെ അര്‍ഹനാക്കി (1804). 1813-ല്‍ ഇദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. ഫ്രാന്‍സില്‍വച്ച് ഒരു അപകടത്തില്‍പ്പെട്ട് 1815 ഫെ. 22-ന് ഇദ്ദേഹം നിര്യാതനായി.
+

Current revision as of 09:15, 7 നവംബര്‍ 2008

ടെന്നന്റ് സ്മിത്ത്സണ്‍ (1761 - 1815)

Tennant Smithson

ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍.

ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയറില്‍ 1761 ന. 30-ന് ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ശാസ്ര്തവിഷയങ്ങളില്‍ പ്രത്യേക താത്പര്യം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1781-ല്‍ കേംബ്രിഡ്ജില്‍ നിന്ന് വൈദ്യശാസ്ര്തത്തില്‍ രണ്ട് ബിരുദങ്ങള്‍ നേടിയെങ്കിലും വൈദ്യവൃത്തിയില്‍ തത്പരനല്ലായിരുന്നതിനാല്‍ രസതന്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. 1785-ല്‍ ഇദ്ദേഹം റോയല്‍ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ രാസസംയോഗം തെളിയിക്കുന്നതിനുള്ള ഒരു വിശ്ലേഷണ പ്രക്രിയ ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട് (1791). കാര്‍ബണ്‍ മാത്രമടങ്ങുന്ന ഒരു വസ്തുവാണ് വജ്രമെന്നും ടെന്നന്റ് കണ്ടെത്തി (1797). ടെന്നന്റും സഹപ്രവര്‍ത്തകനായ ഡബ്ളിയു.എച്ച്. വോളാസ്റ്റനും ചേര്‍ന്നാണ് പ്ലാറ്റിനം ധാതുക്കളില്‍ നിന്ന് ഓസ്മിയവും ഇറിഡിയവും വേര്‍തിരിച്ചെടുത്തത്. ഈ പ്രവര്‍ത്തനം കോപ്ലിമെഡലിന് ഇദ്ദേഹത്തെ അര്‍ഹനാക്കി (1804). 1813-ല്‍ ഇദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. ഫ്രാന്‍സില്‍വച്ച് ഒരു അപകടത്തില്‍പ്പെട്ട് 1815 ഫെ. 22-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍