This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുങ്കുഴൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുറുങ്കുഴൽ == ഒരു കേരളീയ സുഷിര വാദ്യോപകരണം. ക്ഷേത്രങ്ങളിലെ പ...)
(കുറുങ്കുഴൽ)
 
വരി 1: വരി 1:
-
== കുറുങ്കുഴൽ ==
+
== കുറുങ്കുഴല്‍  ==
-
ഒരു കേരളീയ സുഷിര വാദ്യോപകരണം. ക്ഷേത്രങ്ങളിലെ പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഈ വാദ്യോപകരണത്തിന്‌ ഉമ്മത്തിന്‍ പൂവിന്റെ ആകൃതിയാണുള്ളത്‌. സുമാർ 47 സെ.മീ. നീളമുള്ള കുറുങ്കുഴലിന്റെ കാളവും ഊതുന്ന മുരടും വെങ്കലത്തിൽ നിർമിച്ചു ബന്ധിപ്പിച്ചിരിക്കും. ഒരു തരം പുല്ലാണ്‌ മുരടിൽ ഊതാന്‍ ഉപയോഗിക്കുന്നത്‌. പൂജാവേളകളിൽ നാലമ്പലത്തിനു പുറത്തുനിന്നാണ്‌ കുറുങ്കുഴലൂതാറുള്ളത്‌. ക്ഷേത്രവിശേഷങ്ങളോടനുബന്ധിച്ച്‌ കുറുങ്കുഴൽ മാത്രം ഊതുന്ന ഒരു അവസരമുണ്ട്‌. ഇതിന്‌ "കുഴൽപ്പറ്റ്‌' എന്നാണ്‌ പേര്‌. ചെണ്ടമേളത്തിൽ കുറുങ്കുഴലിന്‌ മതിയായ സ്ഥാനമുണ്ട്‌. ഇതിന്റെ ഒരു വകഭേദമാണ്‌ നെടുങ്കുഴൽ (നാഗസ്വരക്കുഴൽ). നീളത്തിലുള്ള വ്യത്യാസം ഒഴിച്ചാൽ രണ്ടിന്റെയും നിർമാണരീതി ഒരുപോലെതന്നെയാണ്‌.
+
ഒരു കേരളീയ സുഷിര വാദ്യോപകരണം. ക്ഷേത്രങ്ങളിലെ പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഈ വാദ്യോപകരണത്തിന്‌ ഉമ്മത്തിന്‍ പൂവിന്റെ ആകൃതിയാണുള്ളത്‌. സുമാര്‍ 47 സെ.മീ. നീളമുള്ള കുറുങ്കുഴലിന്റെ കാളവും ഊതുന്ന മുരടും വെങ്കലത്തില്‍  നിര്‍മിച്ചു ബന്ധിപ്പിച്ചിരിക്കും. ഒരു തരം പുല്ലാണ്‌ മുരടില്‍  ഊതാന്‍ ഉപയോഗിക്കുന്നത്‌. പൂജാവേളകളില്‍  നാലമ്പലത്തിനു പുറത്തുനിന്നാണ്‌ കുറുങ്കുഴലൂതാറുള്ളത്‌. ക്ഷേത്രവിശേഷങ്ങളോടനുബന്ധിച്ച്‌ കുറുങ്കുഴല്‍  മാത്രം ഊതുന്ന ഒരു അവസരമുണ്ട്‌. ഇതിന്‌ "കുഴല്‍ പ്പറ്റ്‌' എന്നാണ്‌ പേര്‌. ചെണ്ടമേളത്തില്‍  കുറുങ്കുഴലിന്‌ മതിയായ സ്ഥാനമുണ്ട്‌. ഇതിന്റെ ഒരു വകഭേദമാണ്‌ നെടുങ്കുഴല്‍  (നാഗസ്വരക്കുഴല്‍ ). നീളത്തിലുള്ള വ്യത്യാസം ഒഴിച്ചാല്‍  രണ്ടിന്റെയും നിര്‍മാണരീതി ഒരുപോലെതന്നെയാണ്‌.

Current revision as of 11:51, 1 ഓഗസ്റ്റ്‌ 2014

കുറുങ്കുഴല്‍

ഒരു കേരളീയ സുഷിര വാദ്യോപകരണം. ക്ഷേത്രങ്ങളിലെ പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഈ വാദ്യോപകരണത്തിന്‌ ഉമ്മത്തിന്‍ പൂവിന്റെ ആകൃതിയാണുള്ളത്‌. സുമാര്‍ 47 സെ.മീ. നീളമുള്ള കുറുങ്കുഴലിന്റെ കാളവും ഊതുന്ന മുരടും വെങ്കലത്തില്‍ നിര്‍മിച്ചു ബന്ധിപ്പിച്ചിരിക്കും. ഒരു തരം പുല്ലാണ്‌ മുരടില്‍ ഊതാന്‍ ഉപയോഗിക്കുന്നത്‌. പൂജാവേളകളില്‍ നാലമ്പലത്തിനു പുറത്തുനിന്നാണ്‌ കുറുങ്കുഴലൂതാറുള്ളത്‌. ക്ഷേത്രവിശേഷങ്ങളോടനുബന്ധിച്ച്‌ കുറുങ്കുഴല്‍ മാത്രം ഊതുന്ന ഒരു അവസരമുണ്ട്‌. ഇതിന്‌ "കുഴല്‍ പ്പറ്റ്‌' എന്നാണ്‌ പേര്‌. ചെണ്ടമേളത്തില്‍ കുറുങ്കുഴലിന്‌ മതിയായ സ്ഥാനമുണ്ട്‌. ഇതിന്റെ ഒരു വകഭേദമാണ്‌ നെടുങ്കുഴല്‍ (നാഗസ്വരക്കുഴല്‍ ). നീളത്തിലുള്ള വ്യത്യാസം ഒഴിച്ചാല്‍ രണ്ടിന്റെയും നിര്‍മാണരീതി ഒരുപോലെതന്നെയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍