This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒപ്പുസൂചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒപ്പുസൂചി == പ്രമാണം എഴുതി വാങ്ങുന്നയാള്‍, പ്രമാണം കൈപ്പറ്റ...)
(ഒപ്പുസൂചി)
 
വരി 2: വരി 2:
== ഒപ്പുസൂചി ==
== ഒപ്പുസൂചി ==
-
പ്രമാണം എഴുതി വാങ്ങുന്നയാള്‍, പ്രമാണം കൈപ്പറ്റുമ്പോള്‍ എഴുത്തുകാരന്‌ കൊടുക്കുന്ന പണം. കേരളത്തിൽ ഇടക്കാലം വരെ ഒപ്പുസൂചി നല്‌കുന്ന ഏർപ്പാട്‌ നിലനിന്നിരുന്നു. വാർന്നു മുറിച്ച പനയോലയിൽ സൂചി (നാരായം) ഉപയോഗിച്ചാണ്‌ പ്രമാണങ്ങള്‍ എഴുതിയിരുന്നത്‌. അതുകൊണ്ടാണ്‌ "ഒപ്പുസൂചി'യെന്നു പേരുണ്ടായത്‌. ഇത്‌ "തൂശിക്കാണം', "സൂചിക്കാണം' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. സാധാരണയായി ഒപ്പുസൂചിയുടെ തുക പ്രമാണത്തിലെ തുകയുടെ ഏഴു ശതമാനത്തോളമായിരിക്കും.
+
പ്രമാണം എഴുതി വാങ്ങുന്നയാള്‍, പ്രമാണം കൈപ്പറ്റുമ്പോള്‍ എഴുത്തുകാരന്‌ കൊടുക്കുന്ന പണം. കേരളത്തില്‍ ഇടക്കാലം വരെ ഒപ്പുസൂചി നല്‌കുന്ന ഏര്‍പ്പാട്‌ നിലനിന്നിരുന്നു. വാര്‍ന്നു മുറിച്ച പനയോലയില്‍ സൂചി (നാരായം) ഉപയോഗിച്ചാണ്‌ പ്രമാണങ്ങള്‍ എഴുതിയിരുന്നത്‌. അതുകൊണ്ടാണ്‌ "ഒപ്പുസൂചി'യെന്നു പേരുണ്ടായത്‌. ഇത്‌ "തൂശിക്കാണം', "സൂചിക്കാണം' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. സാധാരണയായി ഒപ്പുസൂചിയുടെ തുക പ്രമാണത്തിലെ തുകയുടെ ഏഴു ശതമാനത്തോളമായിരിക്കും.
-
ആധാരം പൊളിച്ചെഴുതുമ്പോള്‍ ഒപ്പിടുന്നതിനായി കുടിയാന്‍ ജന്മിക്കു നല്‌കുന്ന പ്രതിഫലത്തിനും ഒപ്പുസൂചി എന്നാണ്‌ പറയുക. ജന്മിയുടെ ഒപ്പിനുള്ള കൂലി കാണക്കാരുടെ വസ്‌തുവിന്മേലുള്ള സ്ഥിരാവകാശം ഇല്ലാതാക്കുന്നതിനുവേണ്ടി 12 വർഷംകൂടുമ്പോള്‍ ആധാരം പൊളിച്ചെഴുതുക പതിവായിരുന്നു. ഇതിന്‌ ഒപ്പവകാശം എന്നും പറയാറുണ്ട്‌.
+
ആധാരം പൊളിച്ചെഴുതുമ്പോള്‍ ഒപ്പിടുന്നതിനായി കുടിയാന്‍ ജന്മിക്കു നല്‌കുന്ന പ്രതിഫലത്തിനും ഒപ്പുസൂചി എന്നാണ്‌ പറയുക. ജന്മിയുടെ ഒപ്പിനുള്ള കൂലി കാണക്കാരുടെ വസ്‌തുവിന്മേലുള്ള സ്ഥിരാവകാശം ഇല്ലാതാക്കുന്നതിനുവേണ്ടി 12 വര്‍ഷംകൂടുമ്പോള്‍ ആധാരം പൊളിച്ചെഴുതുക പതിവായിരുന്നു. ഇതിന്‌ ഒപ്പവകാശം എന്നും പറയാറുണ്ട്‌.
(എം. പ്രഭ)
(എം. പ്രഭ)

Current revision as of 08:52, 8 ഓഗസ്റ്റ്‌ 2014

ഒപ്പുസൂചി

പ്രമാണം എഴുതി വാങ്ങുന്നയാള്‍, പ്രമാണം കൈപ്പറ്റുമ്പോള്‍ എഴുത്തുകാരന്‌ കൊടുക്കുന്ന പണം. കേരളത്തില്‍ ഇടക്കാലം വരെ ഒപ്പുസൂചി നല്‌കുന്ന ഏര്‍പ്പാട്‌ നിലനിന്നിരുന്നു. വാര്‍ന്നു മുറിച്ച പനയോലയില്‍ സൂചി (നാരായം) ഉപയോഗിച്ചാണ്‌ പ്രമാണങ്ങള്‍ എഴുതിയിരുന്നത്‌. അതുകൊണ്ടാണ്‌ "ഒപ്പുസൂചി'യെന്നു പേരുണ്ടായത്‌. ഇത്‌ "തൂശിക്കാണം', "സൂചിക്കാണം' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. സാധാരണയായി ഒപ്പുസൂചിയുടെ തുക പ്രമാണത്തിലെ തുകയുടെ ഏഴു ശതമാനത്തോളമായിരിക്കും.

ആധാരം പൊളിച്ചെഴുതുമ്പോള്‍ ഒപ്പിടുന്നതിനായി കുടിയാന്‍ ജന്മിക്കു നല്‌കുന്ന പ്രതിഫലത്തിനും ഒപ്പുസൂചി എന്നാണ്‌ പറയുക. ജന്മിയുടെ ഒപ്പിനുള്ള കൂലി കാണക്കാരുടെ വസ്‌തുവിന്മേലുള്ള സ്ഥിരാവകാശം ഇല്ലാതാക്കുന്നതിനുവേണ്ടി 12 വര്‍ഷംകൂടുമ്പോള്‍ ആധാരം പൊളിച്ചെഴുതുക പതിവായിരുന്നു. ഇതിന്‌ ഒപ്പവകാശം എന്നും പറയാറുണ്ട്‌.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍