This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ഗാബിറോള്‍ (1021 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ibn Gabirol)
(Ibn Gabirol)
 
വരി 5: വരി 5:
== Ibn Gabirol ==
== Ibn Gabirol ==
-
ജൂതകവിയും തത്ത്വചിന്തകനും. പൂര്‍ണനാമം ഇബ്‌നു ഗാബിറോള്‍ സോളമന്‍ ബെന്‍ജൂഡോ എന്നാണ്‌. 1021-ല്‍ സ്‌പെയിനില്‍ ജനിച്ചു. ബാല്യത്തില്‍തന്നെ അനാഥനായിത്തീരുകയും വളരെയധികം ദാരിദ്യ്രം അനുഭവിക്കേണ്ടിവരികയും ചെയ്‌ത ഗാബിറോളിന്‌ വിപ്ലവാത്മകമായ അഭിപ്രായങ്ങള്‍മൂലം സമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകേണ്ടിവേന്നു.
+
ജൂതകവിയും തത്ത്വചിന്തകനും. പൂര്‍ണനാമം ഇബ്‌നു ഗാബിറോള്‍ സോളമന്‍ ബെന്‍ജൂഡോ എന്നാണ്‌. 1021-ല്‍ സ്‌പെയിനില്‍ ജനിച്ചു. ബാല്യത്തില്‍തന്നെ അനാഥനായിത്തീരുകയും വളരെയധികം ദാരിദ്ര്യം അനുഭവിക്കേണ്ടിവരികയും ചെയ്‌ത ഗാബിറോളിന്‌ വിപ്ലവാത്മകമായ അഭിപ്രായങ്ങള്‍മൂലം സമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകേണ്ടിവേന്നു.
ഗാബിറോളിന്റെ തത്ത്വചിന്ത സമകാലീനദര്‍ശനങ്ങളില്‍നിന്നു വ്യത്യസ്‌തമായിരുന്നു. ഈ ചിന്തകന്റെ ദര്‍ശനത്തിന്‌ നവപ്ലേറ്റോണിക ദര്‍ശനവുമായി സാദൃശ്യമുണ്ട്‌. നവപ്ലേറ്റോണികചിന്ത യൂറോപ്പില്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്‌.  
ഗാബിറോളിന്റെ തത്ത്വചിന്ത സമകാലീനദര്‍ശനങ്ങളില്‍നിന്നു വ്യത്യസ്‌തമായിരുന്നു. ഈ ചിന്തകന്റെ ദര്‍ശനത്തിന്‌ നവപ്ലേറ്റോണിക ദര്‍ശനവുമായി സാദൃശ്യമുണ്ട്‌. നവപ്ലേറ്റോണികചിന്ത യൂറോപ്പില്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്‌.  
മതപരവും മതേതരവുമായ നാനൂറോളം ഗീതങ്ങള്‍ ഗാബിറോള്‍ രചിച്ചിട്ടുണ്ട്‌. പ്രണയവും പ്രകൃതിയും വിഷയമായ ചില മതേതര ഗീതങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ ജനുസ്സില്‍പ്പെട്ട ഗീതങ്ങളില്‍ പൊതുവേ കാണുന്ന ഭാവം വിഷാദമാണ്‌. ഇദ്ദേഹത്തിന്റെ സ്‌നേഹഗീതങ്ങള്‍ ഹീബ്രുസാഹിത്യത്തില്‍ ഉന്നതസ്ഥാനം നേടിയവയാണ്‌. ദ്‌ റോയല്‍ ക്രൗണ്‍ (The Royal Crown)എന്ന പേരിലെഴുതപ്പെട്ട ഗീതം ഹീബ്രു ആരാധനാവേളയില്‍ ഉപയോഗിച്ചുവരുന്നു. അറബിയിലുള്ള ദി ഫൗണ്ടന്‍ ഒഫ്‌ ലൈഫ്‌ (The Fountain of Life) എന്ന പ്രസിദ്ധകൃതിയുടെ ലത്തീന്‍ തര്‍ജുമ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഗുരു-ശിഷ്യ സംവാദരീതിയില്‍ രചിച്ചിരിക്കുന്ന ഈ കൃതിയില്‍ ബൈബിളിനെക്കുറിച്ചോ താല്‍മഡിനെക്കുറിച്ചോ പരാമര്‍ശമൊന്നും ഇല്ല; ജൂതപണ്ഡിതന്മാര്‍ക്ക്‌ സ്വീകാര്യമായിരുന്നില്ലെങ്കിലും ഡണ്‍സ്‌ സ്‌കോട്ട്‌സ്‌, ആല്‍ബര്‍ട്ട്‌സ്‌ മാഗ്നസ്‌ എന്നിവരില്‍ ഈ ഗ്രന്ഥം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. 1058-ല്‍ ലെന്‍സിയയില്‍ അന്തരിച്ചതായി കരുതപ്പെടുന്നു.
മതപരവും മതേതരവുമായ നാനൂറോളം ഗീതങ്ങള്‍ ഗാബിറോള്‍ രചിച്ചിട്ടുണ്ട്‌. പ്രണയവും പ്രകൃതിയും വിഷയമായ ചില മതേതര ഗീതങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ ജനുസ്സില്‍പ്പെട്ട ഗീതങ്ങളില്‍ പൊതുവേ കാണുന്ന ഭാവം വിഷാദമാണ്‌. ഇദ്ദേഹത്തിന്റെ സ്‌നേഹഗീതങ്ങള്‍ ഹീബ്രുസാഹിത്യത്തില്‍ ഉന്നതസ്ഥാനം നേടിയവയാണ്‌. ദ്‌ റോയല്‍ ക്രൗണ്‍ (The Royal Crown)എന്ന പേരിലെഴുതപ്പെട്ട ഗീതം ഹീബ്രു ആരാധനാവേളയില്‍ ഉപയോഗിച്ചുവരുന്നു. അറബിയിലുള്ള ദി ഫൗണ്ടന്‍ ഒഫ്‌ ലൈഫ്‌ (The Fountain of Life) എന്ന പ്രസിദ്ധകൃതിയുടെ ലത്തീന്‍ തര്‍ജുമ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഗുരു-ശിഷ്യ സംവാദരീതിയില്‍ രചിച്ചിരിക്കുന്ന ഈ കൃതിയില്‍ ബൈബിളിനെക്കുറിച്ചോ താല്‍മഡിനെക്കുറിച്ചോ പരാമര്‍ശമൊന്നും ഇല്ല; ജൂതപണ്ഡിതന്മാര്‍ക്ക്‌ സ്വീകാര്യമായിരുന്നില്ലെങ്കിലും ഡണ്‍സ്‌ സ്‌കോട്ട്‌സ്‌, ആല്‍ബര്‍ട്ട്‌സ്‌ മാഗ്നസ്‌ എന്നിവരില്‍ ഈ ഗ്രന്ഥം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. 1058-ല്‍ ലെന്‍സിയയില്‍ അന്തരിച്ചതായി കരുതപ്പെടുന്നു.

Current revision as of 11:16, 10 സെപ്റ്റംബര്‍ 2014

ഇബ്‌നു ഗാബിറോള്‍ (1021 - 58)

Ibn Gabirol

ജൂതകവിയും തത്ത്വചിന്തകനും. പൂര്‍ണനാമം ഇബ്‌നു ഗാബിറോള്‍ സോളമന്‍ ബെന്‍ജൂഡോ എന്നാണ്‌. 1021-ല്‍ സ്‌പെയിനില്‍ ജനിച്ചു. ബാല്യത്തില്‍തന്നെ അനാഥനായിത്തീരുകയും വളരെയധികം ദാരിദ്ര്യം അനുഭവിക്കേണ്ടിവരികയും ചെയ്‌ത ഗാബിറോളിന്‌ വിപ്ലവാത്മകമായ അഭിപ്രായങ്ങള്‍മൂലം സമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകേണ്ടിവേന്നു.

ഗാബിറോളിന്റെ തത്ത്വചിന്ത സമകാലീനദര്‍ശനങ്ങളില്‍നിന്നു വ്യത്യസ്‌തമായിരുന്നു. ഈ ചിന്തകന്റെ ദര്‍ശനത്തിന്‌ നവപ്ലേറ്റോണിക ദര്‍ശനവുമായി സാദൃശ്യമുണ്ട്‌. നവപ്ലേറ്റോണികചിന്ത യൂറോപ്പില്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്‌.

മതപരവും മതേതരവുമായ നാനൂറോളം ഗീതങ്ങള്‍ ഗാബിറോള്‍ രചിച്ചിട്ടുണ്ട്‌. പ്രണയവും പ്രകൃതിയും വിഷയമായ ചില മതേതര ഗീതങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ ജനുസ്സില്‍പ്പെട്ട ഗീതങ്ങളില്‍ പൊതുവേ കാണുന്ന ഭാവം വിഷാദമാണ്‌. ഇദ്ദേഹത്തിന്റെ സ്‌നേഹഗീതങ്ങള്‍ ഹീബ്രുസാഹിത്യത്തില്‍ ഉന്നതസ്ഥാനം നേടിയവയാണ്‌. ദ്‌ റോയല്‍ ക്രൗണ്‍ (The Royal Crown)എന്ന പേരിലെഴുതപ്പെട്ട ഗീതം ഹീബ്രു ആരാധനാവേളയില്‍ ഉപയോഗിച്ചുവരുന്നു. അറബിയിലുള്ള ദി ഫൗണ്ടന്‍ ഒഫ്‌ ലൈഫ്‌ (The Fountain of Life) എന്ന പ്രസിദ്ധകൃതിയുടെ ലത്തീന്‍ തര്‍ജുമ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഗുരു-ശിഷ്യ സംവാദരീതിയില്‍ രചിച്ചിരിക്കുന്ന ഈ കൃതിയില്‍ ബൈബിളിനെക്കുറിച്ചോ താല്‍മഡിനെക്കുറിച്ചോ പരാമര്‍ശമൊന്നും ഇല്ല; ജൂതപണ്ഡിതന്മാര്‍ക്ക്‌ സ്വീകാര്യമായിരുന്നില്ലെങ്കിലും ഡണ്‍സ്‌ സ്‌കോട്ട്‌സ്‌, ആല്‍ബര്‍ട്ട്‌സ്‌ മാഗ്നസ്‌ എന്നിവരില്‍ ഈ ഗ്രന്ഥം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. 1058-ല്‍ ലെന്‍സിയയില്‍ അന്തരിച്ചതായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍