This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംശാ അള്ളാഖാന്‍ (1756 - 1817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇംശാ അള്ളാഖാന്‍ (1756 - 1817))
(ഇംശാ അള്ളാഖാന്‍ (1756 - 1817))
 
വരി 4: വരി 4:
ഉര്‍ദു-പേര്‍ഷ്യന്‍ സാഹിത്യകാരന്‍. ആധുനിക ഉര്‍ദുഗദ്യസാഹിത്യത്തിന്റെ ജനയിതാവെന്ന നിലയില്‍ ബഹുമാനിക്കപ്പെട്ടുവരുന്ന ഇംശാ അള്ളാഖാന്‍ ഹിന്ദിയിലെ "ഖഡീബോലി' ഗദ്യത്തിന്റെ വികാസഘട്ടത്തിലെ പ്രമുഖനായകന്മാരിലൊരാള്‍ കൂടിയാണ്‌. ഇംശാ അള്ളാഖാന്‍ 1756-ല്‍ മൂര്‍ഷിദാബാദില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവായ മിര്‍ മാശാ അള്ളാഖാന്‍ ബംഗാള്‍ നവാബ്‌ സിറാജ്‌ ഉദ്‌ ദൗലയുടെ പ്രധാന ഭിഷഗ്വരനായിരുന്നു. ഷാ ആലം ചക്രവര്‍ത്തിയുടെ ക്ഷണമനുസരിച്ച്‌ അള്ളാഖാന്‍ കുടുംബം പിന്നീട്‌ ദില്ലിയിലേക്കു താമസം മാറ്റി.
ഉര്‍ദു-പേര്‍ഷ്യന്‍ സാഹിത്യകാരന്‍. ആധുനിക ഉര്‍ദുഗദ്യസാഹിത്യത്തിന്റെ ജനയിതാവെന്ന നിലയില്‍ ബഹുമാനിക്കപ്പെട്ടുവരുന്ന ഇംശാ അള്ളാഖാന്‍ ഹിന്ദിയിലെ "ഖഡീബോലി' ഗദ്യത്തിന്റെ വികാസഘട്ടത്തിലെ പ്രമുഖനായകന്മാരിലൊരാള്‍ കൂടിയാണ്‌. ഇംശാ അള്ളാഖാന്‍ 1756-ല്‍ മൂര്‍ഷിദാബാദില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവായ മിര്‍ മാശാ അള്ളാഖാന്‍ ബംഗാള്‍ നവാബ്‌ സിറാജ്‌ ഉദ്‌ ദൗലയുടെ പ്രധാന ഭിഷഗ്വരനായിരുന്നു. ഷാ ആലം ചക്രവര്‍ത്തിയുടെ ക്ഷണമനുസരിച്ച്‌ അള്ളാഖാന്‍ കുടുംബം പിന്നീട്‌ ദില്ലിയിലേക്കു താമസം മാറ്റി.
-
വളരെ ചെറുപ്പത്തില്‍ത്തന്നെ ഇംശായില്‍ കവിപ്രതിഭയുടെ സ്‌ഫുരണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ രചനകള്‍ കണ്ടു സന്തുഷ്‌ടനായ ഷാ ആലം ചക്രവര്‍ത്തി ഇദ്ദേഹത്തിനു നിരവധി പാരിതോഷികങ്ങള്‍ നല്‍കുകയുണ്ടായി. എങ്കിലും രാജസദസ്സില്‍ ഒരു പാരതന്ത്യ്രബോധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം ഷാഹ്‌ജാഥ്‌മിഴ്‌സാ സുലൈമാന്‍ എന്ന സഹൃദയനായ നവാബിന്റെ ക്ഷണം സ്വീകരിച്ച്‌ ലഖ്‌നൗവിലെത്തി. കുറേക്കാലം അവിടെ കഴിച്ചുകൂട്ടിയതിനുശേഷം നവാബ്‌ സാദത്ത്‌ ആലിഖാന്റെ ദര്‍ബാര്‍കവിയായി; എങ്കിലും സ്വതന്ത്രചിന്താഗതിക്കാരനായിരുന്ന ഇംശാ താമസിയാതെ ആ നവാബിന്റെയും അപ്രീതിക്കു പാത്രമായി. ദര്‍ബാര്‍ കവിപ്പട്ടം രാജിവച്ച്‌ സ്വതന്ത്രസാഹിത്യസൃഷ്‌ടിയില്‍ മുഴുകിക്കഴിഞ്ഞ ഇംശാ അള്ളാഖാന്‍ 1817-ല്‍ അന്തരിച്ചു.
+
വളരെ ചെറുപ്പത്തില്‍ത്തന്നെ ഇംശായില്‍ കവിപ്രതിഭയുടെ സ്‌ഫുരണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ രചനകള്‍ കണ്ടു സന്തുഷ്‌ടനായ ഷാ ആലം ചക്രവര്‍ത്തി ഇദ്ദേഹത്തിനു നിരവധി പാരിതോഷികങ്ങള്‍ നല്‍കുകയുണ്ടായി. എങ്കിലും രാജസദസ്സില്‍ ഒരു പാരതന്ത്ര്യബോധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം ഷാഹ്‌ജാഥ്‌മിഴ്‌സാ സുലൈമാന്‍ എന്ന സഹൃദയനായ നവാബിന്റെ ക്ഷണം സ്വീകരിച്ച്‌ ലഖ്‌നൗവിലെത്തി. കുറേക്കാലം അവിടെ കഴിച്ചുകൂട്ടിയതിനുശേഷം നവാബ്‌ സാദത്ത്‌ ആലിഖാന്റെ ദര്‍ബാര്‍കവിയായി; എങ്കിലും സ്വതന്ത്രചിന്താഗതിക്കാരനായിരുന്ന ഇംശാ താമസിയാതെ ആ നവാബിന്റെയും അപ്രീതിക്കു പാത്രമായി. ദര്‍ബാര്‍ കവിപ്പട്ടം രാജിവച്ച്‌ സ്വതന്ത്രസാഹിത്യസൃഷ്‌ടിയില്‍ മുഴുകിക്കഴിഞ്ഞ ഇംശാ അള്ളാഖാന്‍ 1817-ല്‍ അന്തരിച്ചു.
കൃതികള്‍. ഉര്‍ദു-പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഇംശാ അള്ളാഖാന്‍ സംഭാവനചെയ്‌ത ഏറ്റവും പ്രശസ്‌ത കൃതികള്‍ ഉര്‍ദു ഗസലോം കാ ദീവാന്‍, ദീവാനേ രേഖ്‌ത്‌, കസായദ്‌ ഉര്‍ദു ഫാര്‍സി, ഫാര്‍സി മസ്‌നവി, ദീവാനേഫാര്‍സി, മസ്‌നവി ബേനുക്ത്‌, മസ്‌നവീ ഷിക്കാര്‍ നാമാ, ദര്‍യായേ ലതാഫത്‌ എന്നിവയാണ്‌. ഹിന്ദി ഖഡീബോലി ഗദ്യത്തില്‍ ഇദ്ദേഹം രചിച്ച റാണികേതകി കീ കഹാനി (അഥവാ ഉദയഭാന്‍ചരിത്‌) വളരെ പ്രശസ്‌തമായിത്തീര്‍ന്നിട്ടുണ്ട്‌. ഹിന്ദിയിലെ ഗദ്യസാഹിത്യപ്രസ്ഥാനത്തില്‍ ആദ്യമുണ്ടായ കൃതികളിലൊന്നാണിത്‌. ഭാഷാരീതി, ശൈലി, പ്രതിപാദനം എന്നീ കാര്യങ്ങളില്‍ പല സവിശേഷതകളും ഇതില്‍ക്കാണാം.
കൃതികള്‍. ഉര്‍ദു-പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഇംശാ അള്ളാഖാന്‍ സംഭാവനചെയ്‌ത ഏറ്റവും പ്രശസ്‌ത കൃതികള്‍ ഉര്‍ദു ഗസലോം കാ ദീവാന്‍, ദീവാനേ രേഖ്‌ത്‌, കസായദ്‌ ഉര്‍ദു ഫാര്‍സി, ഫാര്‍സി മസ്‌നവി, ദീവാനേഫാര്‍സി, മസ്‌നവി ബേനുക്ത്‌, മസ്‌നവീ ഷിക്കാര്‍ നാമാ, ദര്‍യായേ ലതാഫത്‌ എന്നിവയാണ്‌. ഹിന്ദി ഖഡീബോലി ഗദ്യത്തില്‍ ഇദ്ദേഹം രചിച്ച റാണികേതകി കീ കഹാനി (അഥവാ ഉദയഭാന്‍ചരിത്‌) വളരെ പ്രശസ്‌തമായിത്തീര്‍ന്നിട്ടുണ്ട്‌. ഹിന്ദിയിലെ ഗദ്യസാഹിത്യപ്രസ്ഥാനത്തില്‍ ആദ്യമുണ്ടായ കൃതികളിലൊന്നാണിത്‌. ഭാഷാരീതി, ശൈലി, പ്രതിപാദനം എന്നീ കാര്യങ്ങളില്‍ പല സവിശേഷതകളും ഇതില്‍ക്കാണാം.
അറബി-പാഴ്‌സി-വ്രജ്‌-അവധ്‌ ഭാഷകളിലെ പദസമൂഹത്തെ തത്സമങ്ങളും തത്‌ഭവങ്ങളുമാക്കി ഒരു പുതിയ ഭാഷാശൈലി വാര്‍ത്തെടുക്കാന്‍ ഇംശായ്‌ക്കു കഴിഞ്ഞു. പില്‌ക്കാലത്ത്‌ പല സാഹിത്യകാരന്മാരും ഇതിനെ മാതൃകയാക്കി സ്വീകരിക്കുകയുണ്ടായി.
അറബി-പാഴ്‌സി-വ്രജ്‌-അവധ്‌ ഭാഷകളിലെ പദസമൂഹത്തെ തത്സമങ്ങളും തത്‌ഭവങ്ങളുമാക്കി ഒരു പുതിയ ഭാഷാശൈലി വാര്‍ത്തെടുക്കാന്‍ ഇംശായ്‌ക്കു കഴിഞ്ഞു. പില്‌ക്കാലത്ത്‌ പല സാഹിത്യകാരന്മാരും ഇതിനെ മാതൃകയാക്കി സ്വീകരിക്കുകയുണ്ടായി.
-
റാണികേതകി കീ കഹാനി ഒരു ആദ്യകാല ഭാരതീയനോവല്‍ എന്ന നിലയിലും പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രാമീണവും പ്രചാരലുപ്‌തങ്ങളുമായ അനേകം പഴഞ്ചൊല്ലുകളും കടങ്കഥകളും കൊണ്ടു നിറംപിടിപ്പിച്ച ഈ കൃതി വളരെ ആസ്വാദ്യമായ ഒരു പ്രമകഥയെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
+
 
 +
റാണികേതകി കീ കഹാനി ഒരു ആദ്യകാല ഭാരതീയനോവല്‍ എന്ന നിലയിലും പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രാമീണവും പ്രചാരലുപ്‌തങ്ങളുമായ അനേകം പഴഞ്ചൊല്ലുകളും കടങ്കഥകളും കൊണ്ടു നിറംപിടിപ്പിച്ച ഈ കൃതി വളരെ ആസ്വാദ്യമായ ഒരു പ്രേമകഥയെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
ഭാഷാശാസ്‌ത്രജ്ഞനും ഗവേഷകനുമായ ശ്യാംസുന്ദര്‍ദാസ്‌ ഇംശാ അള്ളാഖാനെ ഹിന്ദി ഗദ്യത്തിന്റെ പ്രഥമഘട്ടസംസ്ഥാപകനായി വിശേഷിപ്പിച്ചിട്ടുണ്ട്‌.
ഭാഷാശാസ്‌ത്രജ്ഞനും ഗവേഷകനുമായ ശ്യാംസുന്ദര്‍ദാസ്‌ ഇംശാ അള്ളാഖാനെ ഹിന്ദി ഗദ്യത്തിന്റെ പ്രഥമഘട്ടസംസ്ഥാപകനായി വിശേഷിപ്പിച്ചിട്ടുണ്ട്‌.

Current revision as of 04:59, 11 സെപ്റ്റംബര്‍ 2014

ഇംശാ അള്ളാഖാന്‍ (1756 - 1817)

ഉര്‍ദു-പേര്‍ഷ്യന്‍ സാഹിത്യകാരന്‍. ആധുനിക ഉര്‍ദുഗദ്യസാഹിത്യത്തിന്റെ ജനയിതാവെന്ന നിലയില്‍ ബഹുമാനിക്കപ്പെട്ടുവരുന്ന ഇംശാ അള്ളാഖാന്‍ ഹിന്ദിയിലെ "ഖഡീബോലി' ഗദ്യത്തിന്റെ വികാസഘട്ടത്തിലെ പ്രമുഖനായകന്മാരിലൊരാള്‍ കൂടിയാണ്‌. ഇംശാ അള്ളാഖാന്‍ 1756-ല്‍ മൂര്‍ഷിദാബാദില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവായ മിര്‍ മാശാ അള്ളാഖാന്‍ ബംഗാള്‍ നവാബ്‌ സിറാജ്‌ ഉദ്‌ ദൗലയുടെ പ്രധാന ഭിഷഗ്വരനായിരുന്നു. ഷാ ആലം ചക്രവര്‍ത്തിയുടെ ക്ഷണമനുസരിച്ച്‌ അള്ളാഖാന്‍ കുടുംബം പിന്നീട്‌ ദില്ലിയിലേക്കു താമസം മാറ്റി.

വളരെ ചെറുപ്പത്തില്‍ത്തന്നെ ഇംശായില്‍ കവിപ്രതിഭയുടെ സ്‌ഫുരണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ രചനകള്‍ കണ്ടു സന്തുഷ്‌ടനായ ഷാ ആലം ചക്രവര്‍ത്തി ഇദ്ദേഹത്തിനു നിരവധി പാരിതോഷികങ്ങള്‍ നല്‍കുകയുണ്ടായി. എങ്കിലും രാജസദസ്സില്‍ ഒരു പാരതന്ത്ര്യബോധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം ഷാഹ്‌ജാഥ്‌മിഴ്‌സാ സുലൈമാന്‍ എന്ന സഹൃദയനായ നവാബിന്റെ ക്ഷണം സ്വീകരിച്ച്‌ ലഖ്‌നൗവിലെത്തി. കുറേക്കാലം അവിടെ കഴിച്ചുകൂട്ടിയതിനുശേഷം നവാബ്‌ സാദത്ത്‌ ആലിഖാന്റെ ദര്‍ബാര്‍കവിയായി; എങ്കിലും സ്വതന്ത്രചിന്താഗതിക്കാരനായിരുന്ന ഇംശാ താമസിയാതെ ആ നവാബിന്റെയും അപ്രീതിക്കു പാത്രമായി. ദര്‍ബാര്‍ കവിപ്പട്ടം രാജിവച്ച്‌ സ്വതന്ത്രസാഹിത്യസൃഷ്‌ടിയില്‍ മുഴുകിക്കഴിഞ്ഞ ഇംശാ അള്ളാഖാന്‍ 1817-ല്‍ അന്തരിച്ചു.

കൃതികള്‍. ഉര്‍ദു-പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഇംശാ അള്ളാഖാന്‍ സംഭാവനചെയ്‌ത ഏറ്റവും പ്രശസ്‌ത കൃതികള്‍ ഉര്‍ദു ഗസലോം കാ ദീവാന്‍, ദീവാനേ രേഖ്‌ത്‌, കസായദ്‌ ഉര്‍ദു ഫാര്‍സി, ഫാര്‍സി മസ്‌നവി, ദീവാനേഫാര്‍സി, മസ്‌നവി ബേനുക്ത്‌, മസ്‌നവീ ഷിക്കാര്‍ നാമാ, ദര്‍യായേ ലതാഫത്‌ എന്നിവയാണ്‌. ഹിന്ദി ഖഡീബോലി ഗദ്യത്തില്‍ ഇദ്ദേഹം രചിച്ച റാണികേതകി കീ കഹാനി (അഥവാ ഉദയഭാന്‍ചരിത്‌) വളരെ പ്രശസ്‌തമായിത്തീര്‍ന്നിട്ടുണ്ട്‌. ഹിന്ദിയിലെ ഗദ്യസാഹിത്യപ്രസ്ഥാനത്തില്‍ ആദ്യമുണ്ടായ കൃതികളിലൊന്നാണിത്‌. ഭാഷാരീതി, ശൈലി, പ്രതിപാദനം എന്നീ കാര്യങ്ങളില്‍ പല സവിശേഷതകളും ഇതില്‍ക്കാണാം.

അറബി-പാഴ്‌സി-വ്രജ്‌-അവധ്‌ ഭാഷകളിലെ പദസമൂഹത്തെ തത്സമങ്ങളും തത്‌ഭവങ്ങളുമാക്കി ഒരു പുതിയ ഭാഷാശൈലി വാര്‍ത്തെടുക്കാന്‍ ഇംശായ്‌ക്കു കഴിഞ്ഞു. പില്‌ക്കാലത്ത്‌ പല സാഹിത്യകാരന്മാരും ഇതിനെ മാതൃകയാക്കി സ്വീകരിക്കുകയുണ്ടായി.

റാണികേതകി കീ കഹാനി ഒരു ആദ്യകാല ഭാരതീയനോവല്‍ എന്ന നിലയിലും പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രാമീണവും പ്രചാരലുപ്‌തങ്ങളുമായ അനേകം പഴഞ്ചൊല്ലുകളും കടങ്കഥകളും കൊണ്ടു നിറംപിടിപ്പിച്ച ഈ കൃതി വളരെ ആസ്വാദ്യമായ ഒരു പ്രേമകഥയെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

ഭാഷാശാസ്‌ത്രജ്ഞനും ഗവേഷകനുമായ ശ്യാംസുന്ദര്‍ദാസ്‌ ഇംശാ അള്ളാഖാനെ ഹിന്ദി ഗദ്യത്തിന്റെ പ്രഥമഘട്ടസംസ്ഥാപകനായി വിശേഷിപ്പിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍