This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമൂര്‍ത്തി, കെ.വി. (1952 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അഷ്ടമൂര്‍ത്തി, കെ.വി. (1952 - )= മലയാള ചെറുകഥാകൃത്ത്. തൃശൂര്‍ ജില്ല...)
(അഷ്ടമൂര്‍ത്തി, കെ.വി. (1952 - ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
മലയാള ചെറുകഥാകൃത്ത്. തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ 1952 ജൂണ്‍ 27-ന് ജനിച്ചു. പിതാവ് കെ.കെ. വാസുദേവന്‍ നമ്പൂതിരിപ്പാടും മാതാവ് ശ്രീദേവി അന്തര്‍ജനവും. തൃശൂര്‍ ശ്രീകേരളവര്‍മ കോളജില്‍നിന്ന് ബി.കോം പാസായശേഷം 1974 മുതല്‍ 86 വരെ മുംബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് തൃശൂരിലുള്ള എസ്.എന്‍.എ. ഔഷധശാലയില്‍ ചേര്‍ന്നു.  
മലയാള ചെറുകഥാകൃത്ത്. തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ 1952 ജൂണ്‍ 27-ന് ജനിച്ചു. പിതാവ് കെ.കെ. വാസുദേവന്‍ നമ്പൂതിരിപ്പാടും മാതാവ് ശ്രീദേവി അന്തര്‍ജനവും. തൃശൂര്‍ ശ്രീകേരളവര്‍മ കോളജില്‍നിന്ന് ബി.കോം പാസായശേഷം 1974 മുതല്‍ 86 വരെ മുംബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് തൃശൂരിലുള്ള എസ്.എന്‍.എ. ഔഷധശാലയില്‍ ചേര്‍ന്നു.  
-
 
+
[[Image:Ashtamoorthy-.png|200px|left|thumb|കെ.വി.അഷ്ടമൂര്‍ത്തി]]
അഷ്ടമൂര്‍ത്തിയുടെ റിഹേഴ്സല്‍ ക്യാമ്പ് എന്ന നോവല്‍ 1982-ലെ കുങ്കുമം അവാര്‍ഡിന് അര്‍ഹമായി. 1992-ലെ ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡു നേടിയ ഗ്രന്ഥമാണ് വീടുവിട്ടുപോകുന്നു. പകല്‍വീട്, മരണശിക്ഷ, കരുവന്നൂര്‍പുഴയിലെ പാലം, കഥാസാരം, ലാപത്ത തുടങ്ങിയ ചില കഥാസമാഹാരങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരിച്ചുവരവ് എന്നൊരു നോവലെറ്റും ഇദ്ദേഹത്തിന്റേതായുണ്ട്. അകലത്തെ ബോംബെ അയലത്തെ മുംബൈ എന്നത് ലേഖനസമാഹാരമാണ്. പ്രവീണ്‍ കുമാറുമായി ചേര്‍ന്നെഴുതിയ കഥകളാണ് അനുധാവനം എന്ന ഗ്രന്ഥത്തില്‍. അസാധാരണമായ മാനസികവ്യാപാരങ്ങളുടെ ആവിഷ്കാരമാണ് അഷ്ടമൂര്‍ത്തിയുടെ കഥകളുടെ അന്തഃസത്ത.
അഷ്ടമൂര്‍ത്തിയുടെ റിഹേഴ്സല്‍ ക്യാമ്പ് എന്ന നോവല്‍ 1982-ലെ കുങ്കുമം അവാര്‍ഡിന് അര്‍ഹമായി. 1992-ലെ ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡു നേടിയ ഗ്രന്ഥമാണ് വീടുവിട്ടുപോകുന്നു. പകല്‍വീട്, മരണശിക്ഷ, കരുവന്നൂര്‍പുഴയിലെ പാലം, കഥാസാരം, ലാപത്ത തുടങ്ങിയ ചില കഥാസമാഹാരങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരിച്ചുവരവ് എന്നൊരു നോവലെറ്റും ഇദ്ദേഹത്തിന്റേതായുണ്ട്. അകലത്തെ ബോംബെ അയലത്തെ മുംബൈ എന്നത് ലേഖനസമാഹാരമാണ്. പ്രവീണ്‍ കുമാറുമായി ചേര്‍ന്നെഴുതിയ കഥകളാണ് അനുധാവനം എന്ന ഗ്രന്ഥത്തില്‍. അസാധാരണമായ മാനസികവ്യാപാരങ്ങളുടെ ആവിഷ്കാരമാണ് അഷ്ടമൂര്‍ത്തിയുടെ കഥകളുടെ അന്തഃസത്ത.

Current revision as of 10:54, 19 നവംബര്‍ 2014

അഷ്ടമൂര്‍ത്തി, കെ.വി. (1952 - )

മലയാള ചെറുകഥാകൃത്ത്. തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ 1952 ജൂണ്‍ 27-ന് ജനിച്ചു. പിതാവ് കെ.കെ. വാസുദേവന്‍ നമ്പൂതിരിപ്പാടും മാതാവ് ശ്രീദേവി അന്തര്‍ജനവും. തൃശൂര്‍ ശ്രീകേരളവര്‍മ കോളജില്‍നിന്ന് ബി.കോം പാസായശേഷം 1974 മുതല്‍ 86 വരെ മുംബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് തൃശൂരിലുള്ള എസ്.എന്‍.എ. ഔഷധശാലയില്‍ ചേര്‍ന്നു.

കെ.വി.അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തിയുടെ റിഹേഴ്സല്‍ ക്യാമ്പ് എന്ന നോവല്‍ 1982-ലെ കുങ്കുമം അവാര്‍ഡിന് അര്‍ഹമായി. 1992-ലെ ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡു നേടിയ ഗ്രന്ഥമാണ് വീടുവിട്ടുപോകുന്നു. പകല്‍വീട്, മരണശിക്ഷ, കരുവന്നൂര്‍പുഴയിലെ പാലം, കഥാസാരം, ലാപത്ത തുടങ്ങിയ ചില കഥാസമാഹാരങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരിച്ചുവരവ് എന്നൊരു നോവലെറ്റും ഇദ്ദേഹത്തിന്റേതായുണ്ട്. അകലത്തെ ബോംബെ അയലത്തെ മുംബൈ എന്നത് ലേഖനസമാഹാരമാണ്. പ്രവീണ്‍ കുമാറുമായി ചേര്‍ന്നെഴുതിയ കഥകളാണ് അനുധാവനം എന്ന ഗ്രന്ഥത്തില്‍. അസാധാരണമായ മാനസികവ്യാപാരങ്ങളുടെ ആവിഷ്കാരമാണ് അഷ്ടമൂര്‍ത്തിയുടെ കഥകളുടെ അന്തഃസത്ത.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍