This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ശാലോം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബ്ശാലോം = അയമെഹീാ ബൈബിള്‍ കഥാപാത്രം. ദാവീദ്രാജാവിന്റെ മൂന്നാമത്തെ ...)
വരി 1: വരി 1:
= അബ്ശാലോം =
= അബ്ശാലോം =
-
അയമെഹീാ
+
Absaolm
ബൈബിള്‍ കഥാപാത്രം. ദാവീദ്രാജാവിന്റെ മൂന്നാമത്തെ പുത്രന്‍. ഗഷൂര്‍ രാജാവായ തല്‍മേയിയുടെ മകള്‍ മാഖാ ആണ് മാതാവ്. തന്റെ സഹോദരിയായ താമാറിനെ ബലാല്‍സംഗം ചെയ്ത അമ്നോനെ അബ്ശാലോം വധിച്ചു. ദാവീദിന് ആദ്യഭാര്യയിലുണ്ടായ പുത്രനാണ് അമ്നോന്‍. രാജകോപത്തിനിരയായ അബ്ശാലോം ഗഷൂര്‍ രാജ്യത്തേക്ക് പ്രാണരക്ഷാര്‍ഥം ഓടിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി രാജാവിനെതിരെ യുദ്ധം ചെയ്തു. അബ്ശാലോമിനെ കൊല്ലരുതെന്ന് പുത്രവത്സലനായ ദാവീദ് തന്റെ സൈന്യത്തോടു നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല. കരുവേലക വൃക്ഷത്തലപ്പില്‍ തലമുടി കുരുങ്ങി നിസ്സഹായനായി തൂങ്ങിക്കടന്ന അബ്ശാലോമിനെ സേനാനായകനായ യോവാബും അനുചരന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തി.
ബൈബിള്‍ കഥാപാത്രം. ദാവീദ്രാജാവിന്റെ മൂന്നാമത്തെ പുത്രന്‍. ഗഷൂര്‍ രാജാവായ തല്‍മേയിയുടെ മകള്‍ മാഖാ ആണ് മാതാവ്. തന്റെ സഹോദരിയായ താമാറിനെ ബലാല്‍സംഗം ചെയ്ത അമ്നോനെ അബ്ശാലോം വധിച്ചു. ദാവീദിന് ആദ്യഭാര്യയിലുണ്ടായ പുത്രനാണ് അമ്നോന്‍. രാജകോപത്തിനിരയായ അബ്ശാലോം ഗഷൂര്‍ രാജ്യത്തേക്ക് പ്രാണരക്ഷാര്‍ഥം ഓടിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി രാജാവിനെതിരെ യുദ്ധം ചെയ്തു. അബ്ശാലോമിനെ കൊല്ലരുതെന്ന് പുത്രവത്സലനായ ദാവീദ് തന്റെ സൈന്യത്തോടു നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല. കരുവേലക വൃക്ഷത്തലപ്പില്‍ തലമുടി കുരുങ്ങി നിസ്സഹായനായി തൂങ്ങിക്കടന്ന അബ്ശാലോമിനെ സേനാനായകനായ യോവാബും അനുചരന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തി.

09:23, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ശാലോം

Absaolm

ബൈബിള്‍ കഥാപാത്രം. ദാവീദ്രാജാവിന്റെ മൂന്നാമത്തെ പുത്രന്‍. ഗഷൂര്‍ രാജാവായ തല്‍മേയിയുടെ മകള്‍ മാഖാ ആണ് മാതാവ്. തന്റെ സഹോദരിയായ താമാറിനെ ബലാല്‍സംഗം ചെയ്ത അമ്നോനെ അബ്ശാലോം വധിച്ചു. ദാവീദിന് ആദ്യഭാര്യയിലുണ്ടായ പുത്രനാണ് അമ്നോന്‍. രാജകോപത്തിനിരയായ അബ്ശാലോം ഗഷൂര്‍ രാജ്യത്തേക്ക് പ്രാണരക്ഷാര്‍ഥം ഓടിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി രാജാവിനെതിരെ യുദ്ധം ചെയ്തു. അബ്ശാലോമിനെ കൊല്ലരുതെന്ന് പുത്രവത്സലനായ ദാവീദ് തന്റെ സൈന്യത്തോടു നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല. കരുവേലക വൃക്ഷത്തലപ്പില്‍ തലമുടി കുരുങ്ങി നിസ്സഹായനായി തൂങ്ങിക്കടന്ന അബ്ശാലോമിനെ സേനാനായകനായ യോവാബും അനുചരന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍