This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍സാരികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്‍സാരികള്‍ = അിമൃെശല ഇസ്ളാംമതപ്രവാചകനായ മുഹമ്മദു നബി മദീനയിലെ തന്...)
വരി 1: വരി 1:
= അന്‍സാരികള്‍ =
= അന്‍സാരികള്‍ =
-
അിമൃെശല
+
Ansaries
ഇസ്ളാംമതപ്രവാചകനായ മുഹമ്മദു നബി മദീനയിലെ തന്റെ അനുയായികള്‍ക്ക് നല്കിയ പേര്. 'സഹായികള്‍' എന്നാണ് ഈ പദത്തിന്റെ അര്‍ഥം. മുഹമ്മദുനബിയും (570-632) അനുയായികളും മെക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ (622) അവര്‍ക്ക് അഭയം നല്കി സഹായിച്ചതുകൊണ്ട് മദീനാവാസികള്‍ക്ക് അന്‍സാരികള്‍ എന്ന പേരു ലഭിച്ചു. മെക്കയില്‍നിന്ന് മദീനയിലെത്തിയ അഭയാര്‍ഥികളായ 'മുഹാജിറുകളെ'  അന്‍സാരികള്‍ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുകയും വസ്തുവകകള്‍പോലും ഭാഗിച്ചുകൊടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുസ്ളിം സൈനികരില്‍ ഭൂരിഭാഗവും അന്‍സാരികളായിരുന്നു.
ഇസ്ളാംമതപ്രവാചകനായ മുഹമ്മദു നബി മദീനയിലെ തന്റെ അനുയായികള്‍ക്ക് നല്കിയ പേര്. 'സഹായികള്‍' എന്നാണ് ഈ പദത്തിന്റെ അര്‍ഥം. മുഹമ്മദുനബിയും (570-632) അനുയായികളും മെക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ (622) അവര്‍ക്ക് അഭയം നല്കി സഹായിച്ചതുകൊണ്ട് മദീനാവാസികള്‍ക്ക് അന്‍സാരികള്‍ എന്ന പേരു ലഭിച്ചു. മെക്കയില്‍നിന്ന് മദീനയിലെത്തിയ അഭയാര്‍ഥികളായ 'മുഹാജിറുകളെ'  അന്‍സാരികള്‍ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുകയും വസ്തുവകകള്‍പോലും ഭാഗിച്ചുകൊടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുസ്ളിം സൈനികരില്‍ ഭൂരിഭാഗവും അന്‍സാരികളായിരുന്നു.

09:00, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്‍സാരികള്‍

Ansaries

ഇസ്ളാംമതപ്രവാചകനായ മുഹമ്മദു നബി മദീനയിലെ തന്റെ അനുയായികള്‍ക്ക് നല്കിയ പേര്. 'സഹായികള്‍' എന്നാണ് ഈ പദത്തിന്റെ അര്‍ഥം. മുഹമ്മദുനബിയും (570-632) അനുയായികളും മെക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ (622) അവര്‍ക്ക് അഭയം നല്കി സഹായിച്ചതുകൊണ്ട് മദീനാവാസികള്‍ക്ക് അന്‍സാരികള്‍ എന്ന പേരു ലഭിച്ചു. മെക്കയില്‍നിന്ന് മദീനയിലെത്തിയ അഭയാര്‍ഥികളായ 'മുഹാജിറുകളെ' അന്‍സാരികള്‍ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുകയും വസ്തുവകകള്‍പോലും ഭാഗിച്ചുകൊടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുസ്ളിം സൈനികരില്‍ ഭൂരിഭാഗവും അന്‍സാരികളായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍