This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തംചാര്‍ത്തു പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്തംചാര്‍ത്തു പാട്ട് = കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രച...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒന്ന്. കല്യാണദിവസത്തിന്റെ തലേന്ന് തന്നെ ബന്ധുക്കളും കുടുംബക്കാരും വന്നുചേരും. അന്നു വൈകുന്നേരം ഊണിന് മുമ്പായി എല്ലാവരും കല്യാണപ്പന്തലില്‍ ഇരിക്കുന്നു. ആദ്യത്തെ ചടങ്ങ് ഗുരുദക്ഷിണയാണ്. അതു കഴിഞ്ഞാല്‍ 'അന്തം ചാര്‍ത്ത്' എന്ന പ്രധാന ക്രിയ നടക്കുന്നു. ചില പ്രദേശങ്ങളില്‍ ഇതിന് 'ചന്തം ചാര്‍ത്ത്' എന്നാണു പറയുക. 'അന്തം ചാര്‍ത്തുക' എന്നാല്‍ ക്ഷൌരം ചെയ്യുക എന്നാണ് അര്‍ഥം. ആ ക്രിയ ചെയ്യുന്ന ക്ഷുരകന്‍ പതിനമ്പരിഷമാളോരോടു ചോദിക്കുന്നു: - 'അന്തം ചാര്‍ത്താന്‍ കയേറ്റിയിരുത്തട്ടേ' എന്ന്. മൂന്നു പ്രാവശ്യം സദസ്യരോടു ചോദിച്ചശേഷം കത്തിയെടുത്തു വന്ന് ക്ഷൌരം ചെയ്തുകൊടുക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അന്തം ചാര്‍ത്തു പാട്ട്. കല്യാണത്തിലെ വിവിധ ചടങ്ങുകളുടെ ഒരു സംക്ഷിപ്ത വിവരണം ഈ പാട്ടില്‍ അടങ്ങിയിരിക്കുന്നു.
കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒന്ന്. കല്യാണദിവസത്തിന്റെ തലേന്ന് തന്നെ ബന്ധുക്കളും കുടുംബക്കാരും വന്നുചേരും. അന്നു വൈകുന്നേരം ഊണിന് മുമ്പായി എല്ലാവരും കല്യാണപ്പന്തലില്‍ ഇരിക്കുന്നു. ആദ്യത്തെ ചടങ്ങ് ഗുരുദക്ഷിണയാണ്. അതു കഴിഞ്ഞാല്‍ 'അന്തം ചാര്‍ത്ത്' എന്ന പ്രധാന ക്രിയ നടക്കുന്നു. ചില പ്രദേശങ്ങളില്‍ ഇതിന് 'ചന്തം ചാര്‍ത്ത്' എന്നാണു പറയുക. 'അന്തം ചാര്‍ത്തുക' എന്നാല്‍ ക്ഷൌരം ചെയ്യുക എന്നാണ് അര്‍ഥം. ആ ക്രിയ ചെയ്യുന്ന ക്ഷുരകന്‍ പതിനമ്പരിഷമാളോരോടു ചോദിക്കുന്നു: - 'അന്തം ചാര്‍ത്താന്‍ കയേറ്റിയിരുത്തട്ടേ' എന്ന്. മൂന്നു പ്രാവശ്യം സദസ്യരോടു ചോദിച്ചശേഷം കത്തിയെടുത്തു വന്ന് ക്ഷൌരം ചെയ്തുകൊടുക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അന്തം ചാര്‍ത്തു പാട്ട്. കല്യാണത്തിലെ വിവിധ ചടങ്ങുകളുടെ ഒരു സംക്ഷിപ്ത വിവരണം ഈ പാട്ടില്‍ അടങ്ങിയിരിക്കുന്നു.
-
  'മാറാനീശോപതവിയിലെ മണര്‍ക്കോലപ്പുതുമ കാണ്‍മാന്‍
+
'മാറാനീശോപതവിയിലെ മണര്‍ക്കോലപ്പുതുമ കാണ്‍മാന്‍
-
  കൂറാന ബന്ധുക്കളം ഗുണമുടയ അറിവാളരും
+
-
  അപ്പനോട് അമ്മാവന്‍മാരയലാരും ബന്ധുക്കളും
+
-
  തേറാന ധനത്തെയൊത്തു വേഗമോടെ തന്‍ പിതാക്കള്‍
+
-
  മാറാനേ മുന്‍ നിറുത്തി മാര്‍ഗമാന നാള്‍ കുറിച്ചു
+
-
  നാള്‍ കുറിച്ച ദിവസമതില്‍ മുഴുക്കപ്പൂശി ഭംഗിയോടെ
+
-
  നിറത്തോടങ്ങിരിക്കുന്നേരം പാടിക്കളിക്കും ബാലകര്‍ക്കു
+
-
  കോല്‍വിളക്കും പാവാടയും അന്തം ചാര്‍ത്തി നീരുമാടി'.
+
-
(ചുമ്മാര്‍ ചൂണ്ടല്‍)
+
കൂറാന ബന്ധുക്കളം ഗുണമുടയ അറിവാളരും
 +
 
 +
അപ്പനോട് അമ്മാവന്‍മാരയലാരും ബന്ധുക്കളും
 +
 
 +
തേറാന ധനത്തെയൊത്തു വേഗമോടെ തന്‍ പിതാക്കള്‍
 +
 
 +
മാറാനേ മുന്‍ നിറുത്തി മാര്‍ഗമാന നാള്‍ കുറിച്ചു
 +
 
 +
നാള്‍ കുറിച്ച ദിവസമതില്‍ മുഴുക്കപ്പൂശി ഭംഗിയോടെ
 +
 
 +
നിറത്തോടങ്ങിരിക്കുന്നേരം പാടിക്കളിക്കും ബാലകര്‍ക്കു
 +
 
 +
കോല്‍വിളക്കും പാവാടയും അന്തം ചാര്‍ത്തി നീരുമാടി'.
 +
 
 +
 
 +
(ചുമ്മാര്‍ ചൂണ്ടല്‍)
 +
[[Category:ആചാരം]]

Current revision as of 10:34, 8 ഏപ്രില്‍ 2008

അന്തംചാര്‍ത്തു പാട്ട്

കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒന്ന്. കല്യാണദിവസത്തിന്റെ തലേന്ന് തന്നെ ബന്ധുക്കളും കുടുംബക്കാരും വന്നുചേരും. അന്നു വൈകുന്നേരം ഊണിന് മുമ്പായി എല്ലാവരും കല്യാണപ്പന്തലില്‍ ഇരിക്കുന്നു. ആദ്യത്തെ ചടങ്ങ് ഗുരുദക്ഷിണയാണ്. അതു കഴിഞ്ഞാല്‍ 'അന്തം ചാര്‍ത്ത്' എന്ന പ്രധാന ക്രിയ നടക്കുന്നു. ചില പ്രദേശങ്ങളില്‍ ഇതിന് 'ചന്തം ചാര്‍ത്ത്' എന്നാണു പറയുക. 'അന്തം ചാര്‍ത്തുക' എന്നാല്‍ ക്ഷൌരം ചെയ്യുക എന്നാണ് അര്‍ഥം. ആ ക്രിയ ചെയ്യുന്ന ക്ഷുരകന്‍ പതിനമ്പരിഷമാളോരോടു ചോദിക്കുന്നു: - 'അന്തം ചാര്‍ത്താന്‍ കയേറ്റിയിരുത്തട്ടേ' എന്ന്. മൂന്നു പ്രാവശ്യം സദസ്യരോടു ചോദിച്ചശേഷം കത്തിയെടുത്തു വന്ന് ക്ഷൌരം ചെയ്തുകൊടുക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അന്തം ചാര്‍ത്തു പാട്ട്. കല്യാണത്തിലെ വിവിധ ചടങ്ങുകളുടെ ഒരു സംക്ഷിപ്ത വിവരണം ഈ പാട്ടില്‍ അടങ്ങിയിരിക്കുന്നു.

'മാറാനീശോപതവിയിലെ മണര്‍ക്കോലപ്പുതുമ കാണ്‍മാന്‍

കൂറാന ബന്ധുക്കളം ഗുണമുടയ അറിവാളരും

അപ്പനോട് അമ്മാവന്‍മാരയലാരും ബന്ധുക്കളും

തേറാന ധനത്തെയൊത്തു വേഗമോടെ തന്‍ പിതാക്കള്‍

മാറാനേ മുന്‍ നിറുത്തി മാര്‍ഗമാന നാള്‍ കുറിച്ചു

നാള്‍ കുറിച്ച ദിവസമതില്‍ മുഴുക്കപ്പൂശി ഭംഗിയോടെ

നിറത്തോടങ്ങിരിക്കുന്നേരം പാടിക്കളിക്കും ബാലകര്‍ക്കു

കോല്‍വിളക്കും പാവാടയും അന്തം ചാര്‍ത്തി നീരുമാടി'.


(ചുമ്മാര്‍ ചൂണ്ടല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍