This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജിതകേശകംബളന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അജിതകേശകംബളന്‍ = ബുദ്ധന്റെ കാലത്ത് പ്രസിദ്ധനായിരുന്ന ഒരു നാസ്തികന്...)
(അജിതകേശകംബളന്‍)
വരി 1: വരി 1:
= അജിതകേശകംബളന്‍ =
= അജിതകേശകംബളന്‍ =
-
ബുദ്ധന്റെ കാലത്ത് പ്രസിദ്ധനായിരുന്ന ഒരു നാസ്തികന്‍. ഭൌതികവാദിയും സന്ദേഹവാദിയും കൂടിയായിരുന്നു. മനുഷ്യരുടെ കേശംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നതുകൊണ്ട് ഇദ്ദേഹത്തിന് കേശകംബളന്‍ എന്ന പേര്‍ ലഭിച്ചു. വെള്ളം, വായു, അഗ്നി, ഭൂമി എന്നീ ചതുര്‍ഭൂതങ്ങള്‍ കൊണ്ടാണ് മനുഷ്യനും പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ഇവയുടെ വിവിധതരത്തിലുള്ള സംയോജനത്തിന്റെ ഫലമായിട്ടാണ് പദാര്‍ഥങ്ങളുണ്ടാകുന്നതെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. മനുഷ്യന്‍ മരിക്കുമ്പോള്‍ ശരീരത്തിലെ മണ്ണ് ഭൂമിയോടും ജലം ജലത്തോടും തേജസ്സ് അഗ്നിയോടും വായു വായുവിനോടും ചേരുന്നു. ഇന്ദ്രിയസംവേദനങ്ങളുടെ ഫലമായിട്ടാണ് ജ്ഞാനമുണ്ടാകുന്നത്. വേദവിജ്ഞാനത്തെ ഇദ്ദേഹം അംഗീകരിച്ചില്ല. മരണാനന്തര ജീവിതത്തിലും പരലോകത്തിലും വിശ്വസിച്ചിരുന്നില്ല. തിന്‍മകൊണ്ടും അനാചാരം കൊണ്ടും ഒരു പാപവും ഉണ്ടാകുകയില്ലെന്നും ദാനധര്‍മങ്ങളും യാഗാദികര്‍മങ്ങളും നിഷ്പ്രയോജനങ്ങളാണെന്നും അജിതന്‍ അഭിപ്രായപ്പെട്ടു. ബുദ്ധ-ജൈന-ഹിന്ദുമതക്കാര്‍ ഈ സിദ്ധാന്തങ്ങളെ അങ്ങേയറ്റം എതിര്‍ത്തു.
+
ബുദ്ധന്റെ കാലത്ത് പ്രസിദ്ധനായിരുന്ന ഒരു നാസ്തികന്‍. ഭൗതികവാദിയും സന്ദേഹവാദിയും കൂടിയായിരുന്നു. മനുഷ്യരുടെ കേശംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നതുകൊണ്ട് ഇദ്ദേഹത്തിന് കേശകംബളന്‍ എന്ന പേര്‍ ലഭിച്ചു. വെള്ളം, വായു, അഗ്നി, ഭൂമി എന്നീ ചതുര്‍ഭൂതങ്ങള്‍ കൊണ്ടാണ് മനുഷ്യനും പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ഇവയുടെ വിവിധതരത്തിലുള്ള സംയോജനത്തിന്റെ ഫലമായിട്ടാണ് പദാര്‍ഥങ്ങളുണ്ടാകുന്നതെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. മനുഷ്യന്‍ മരിക്കുമ്പോള്‍ ശരീരത്തിലെ മണ്ണ് ഭൂമിയോടും ജലം ജലത്തോടും തേജസ്സ് അഗ്നിയോടും വായു വായുവിനോടും ചേരുന്നു. ഇന്ദ്രിയസംവേദനങ്ങളുടെ ഫലമായിട്ടാണ് ജ്ഞാനമുണ്ടാകുന്നത്. വേദവിജ്ഞാനത്തെ ഇദ്ദേഹം അംഗീകരിച്ചില്ല. മരണാനന്തര ജീവിതത്തിലും പരലോകത്തിലും വിശ്വസിച്ചിരുന്നില്ല. തിന്‍മകൊണ്ടും അനാചാരം കൊണ്ടും ഒരു പാപവും ഉണ്ടാകുകയില്ലെന്നും ദാനധര്‍മങ്ങളും യാഗാദികര്‍മങ്ങളും നിഷ്പ്രയോജനങ്ങളാണെന്നും അജിതന്‍ അഭിപ്രായപ്പെട്ടു. ബുദ്ധ-ജൈന-ഹിന്ദുമതക്കാര്‍ ഈ സിദ്ധാന്തങ്ങളെ അങ്ങേയറ്റം എതിര്‍ത്തു.

12:17, 1 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അജിതകേശകംബളന്‍

ബുദ്ധന്റെ കാലത്ത് പ്രസിദ്ധനായിരുന്ന ഒരു നാസ്തികന്‍. ഭൗതികവാദിയും സന്ദേഹവാദിയും കൂടിയായിരുന്നു. മനുഷ്യരുടെ കേശംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നതുകൊണ്ട് ഇദ്ദേഹത്തിന് കേശകംബളന്‍ എന്ന പേര്‍ ലഭിച്ചു. വെള്ളം, വായു, അഗ്നി, ഭൂമി എന്നീ ചതുര്‍ഭൂതങ്ങള്‍ കൊണ്ടാണ് മനുഷ്യനും പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ഇവയുടെ വിവിധതരത്തിലുള്ള സംയോജനത്തിന്റെ ഫലമായിട്ടാണ് പദാര്‍ഥങ്ങളുണ്ടാകുന്നതെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. മനുഷ്യന്‍ മരിക്കുമ്പോള്‍ ശരീരത്തിലെ മണ്ണ് ഭൂമിയോടും ജലം ജലത്തോടും തേജസ്സ് അഗ്നിയോടും വായു വായുവിനോടും ചേരുന്നു. ഇന്ദ്രിയസംവേദനങ്ങളുടെ ഫലമായിട്ടാണ് ജ്ഞാനമുണ്ടാകുന്നത്. വേദവിജ്ഞാനത്തെ ഇദ്ദേഹം അംഗീകരിച്ചില്ല. മരണാനന്തര ജീവിതത്തിലും പരലോകത്തിലും വിശ്വസിച്ചിരുന്നില്ല. തിന്‍മകൊണ്ടും അനാചാരം കൊണ്ടും ഒരു പാപവും ഉണ്ടാകുകയില്ലെന്നും ദാനധര്‍മങ്ങളും യാഗാദികര്‍മങ്ങളും നിഷ്പ്രയോജനങ്ങളാണെന്നും അജിതന്‍ അഭിപ്രായപ്പെട്ടു. ബുദ്ധ-ജൈന-ഹിന്ദുമതക്കാര്‍ ഈ സിദ്ധാന്തങ്ങളെ അങ്ങേയറ്റം എതിര്‍ത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍