This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍, സി.ഒ. (1893 -1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കരുണാകരന്‍, സി.ഒ. (1893 - 1970))
(കരുണാകരന്‍, സി.ഒ. (1893 - 1970))
 
വരി 3: വരി 3:
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്‌ കനത്ത സംഭാവന നല്‌കിയ പ്രശസ്‌ത ഭിഷഗ്വരന്‍. മുട്ടത്ത്‌ കോമത്ത്‌ കുഞ്ഞിയമ്മയുടെയും ആലുംമൂട്ടില്‍ പടീറ്റതില്‍ ഉമ്മിണിക്കുഞ്ഞുചാന്നാരുടെയും പുത്രനായി 1893ല്‍ കാര്‍ത്തികപ്പള്ളിയില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മുട്ടം, ഹരിപ്പാട്‌, ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ ശേഷം എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. 1916ല്‍ മദ്രാസ്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന കരുണാകരന്‍ 1921ല്‍ ഉയര്‍ന്ന റാങ്കോടുകൂടി എം.ബി.ബി.എസ്‌. ബിരുദം നേടി. 1922 മുതല്‍ 29 വരെ കൂക്കോബ്‌ ഡിസ്‌റ്റ്രിക്‌ടിലെ എസ്‌റ്റേറ്റില്‍ ചീഫ്‌ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്‌ത ശേഷം ഉപരിപഠനാര്‍ഥം കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ നിന്നും ഡി.ടി.എം.എച്ച്‌.; ഡി.പി.എച്ച്‌. എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. അതിനുശേഷം ലണ്ടനില്‍ നിന്നും ഡി.ബി. ബിരുദവും നേടി 1932ല്‍ നാട്ടില്‍ തിരിച്ചെത്തിയ കരുണാകരന്‍ തിരുവനന്തപുരം നഗരത്തിലെ ഹെല്‍ത്ത്‌ ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. ഏറെത്താമസിയാതെ തിരുവനന്തപുരം പബ്ലിക്‌ ഹെല്‍ത്ത്‌ ലാബറട്ടറി സൂപ്രണ്ടായി നിയമിതനായി. 1948 വരെ ഈ സ്ഥാനത്തു തുടര്‍ന്നു.  
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്‌ കനത്ത സംഭാവന നല്‌കിയ പ്രശസ്‌ത ഭിഷഗ്വരന്‍. മുട്ടത്ത്‌ കോമത്ത്‌ കുഞ്ഞിയമ്മയുടെയും ആലുംമൂട്ടില്‍ പടീറ്റതില്‍ ഉമ്മിണിക്കുഞ്ഞുചാന്നാരുടെയും പുത്രനായി 1893ല്‍ കാര്‍ത്തികപ്പള്ളിയില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മുട്ടം, ഹരിപ്പാട്‌, ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ ശേഷം എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. 1916ല്‍ മദ്രാസ്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന കരുണാകരന്‍ 1921ല്‍ ഉയര്‍ന്ന റാങ്കോടുകൂടി എം.ബി.ബി.എസ്‌. ബിരുദം നേടി. 1922 മുതല്‍ 29 വരെ കൂക്കോബ്‌ ഡിസ്‌റ്റ്രിക്‌ടിലെ എസ്‌റ്റേറ്റില്‍ ചീഫ്‌ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്‌ത ശേഷം ഉപരിപഠനാര്‍ഥം കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ നിന്നും ഡി.ടി.എം.എച്ച്‌.; ഡി.പി.എച്ച്‌. എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. അതിനുശേഷം ലണ്ടനില്‍ നിന്നും ഡി.ബി. ബിരുദവും നേടി 1932ല്‍ നാട്ടില്‍ തിരിച്ചെത്തിയ കരുണാകരന്‍ തിരുവനന്തപുരം നഗരത്തിലെ ഹെല്‍ത്ത്‌ ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. ഏറെത്താമസിയാതെ തിരുവനന്തപുരം പബ്ലിക്‌ ഹെല്‍ത്ത്‌ ലാബറട്ടറി സൂപ്രണ്ടായി നിയമിതനായി. 1948 വരെ ഈ സ്ഥാനത്തു തുടര്‍ന്നു.  
-
തിരുവനന്തപുരം പബ്ലി ക്‌ ഹെല്‍ത്ത്‌ ലാബറട്ടറി നവീകരിച്ചത്‌ കരുണാകരനായിരുന്നു. 1933ല്‍ ഹാര്‍വാര്‍ഡിലും, ജോണ്‍സ്‌ ഹോപ്‌കിന്‍സിലും ഉപരിപഠനം നടത്തി. തിരുവനന്തപുരം പബ്ലിക്‌ ഹെല്‍ത്ത്‌ ലാബറട്ടറി വാക്‌സിഌകളുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത നേടിയത്‌ ഡോ. കരുണാകരന്റെ ഭരണകാലത്തായിരുന്നു.
+
തിരുവനന്തപുരം പബ്ലി ക്‌ ഹെല്‍ത്ത്‌ ലാബറട്ടറി നവീകരിച്ചത്‌ കരുണാകരനായിരുന്നു. 1933ല്‍ ഹാര്‍വാര്‍ഡിലും, ജോണ്‍സ്‌ ഹോപ്‌കിന്‍സിലും ഉപരിപഠനം നടത്തി. തിരുവനന്തപുരം പബ്ലിക്‌ ഹെല്‍ത്ത്‌ ലാബറട്ടറി വാക്‌സിനുകളുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത നേടിയത്‌ ഡോ. കരുണാകരന്റെ ഭരണകാലത്തായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സ്ഥാപനത്തോടനുബന്ധിച്ച്‌ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ ഡോ. കരുണാകരന്‍ തന്നെയായിരുന്നു മെഡിക്കല്‍ കോളജിന്റെ ആദ്യത്തെ പ്രിന്‍സിപ്പലും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സ്ഥാപനത്തോടനുബന്ധിച്ച്‌ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ ഡോ. കരുണാകരന്‍ തന്നെയായിരുന്നു മെഡിക്കല്‍ കോളജിന്റെ ആദ്യത്തെ പ്രിന്‍സിപ്പലും.
-
1959ല്‍ കട്ടക്കില്‍ നടന്ന അഖിലേന്ത്യാ മെഡിക്കല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ കരുണാകരനായിരുന്നു. ഈ പദവി നേടിയ ആദ്യകേരളീയഌം ഇദ്ദേഹം തന്നെയാണ്‌.
+
1959ല്‍ കട്ടക്കില്‍ നടന്ന അഖിലേന്ത്യാ മെഡിക്കല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ കരുണാകരനായിരുന്നു. ഈ പദവി നേടിയ ആദ്യകേരളീയനും ഇദ്ദേഹം തന്നെയാണ്‌.
-
തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായതു (1937) മുതല്‍ 1966 വരെ സെനറ്റ്‌ അംഗം, സിന്‍ഡിക്കേറ്റ്‌ അംഗം എന്നീ നിലകളില്‍ കരുണാകരന്‍ സേവനം അഌഷ്‌ഠിക്കുകയുണ്ടായി.
+
തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായതു (1937) മുതല്‍ 1966 വരെ സെനറ്റ്‌ അംഗം, സിന്‍ഡിക്കേറ്റ്‌ അംഗം എന്നീ നിലകളില്‍ കരുണാകരന്‍ സേവനം അനുഷ്‌ഠിക്കുകയുണ്ടായി.
-
സാഹിത്യം, കല, സാമൂഹ്യപരിഷ്‌കരണം എന്നീ രംഗങ്ങളിലും കരുണാകരന്‍ വിദഗ്‌ധസേവനമഌഷ്‌ഠിച്ചിട്ടുണ്ട്‌. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ "കേസരി' എന്ന തൂലികാനാമത്തിലും തുടര്‍ന്ന്‌ "കെ. കൃഷ്‌ണന്‍' എന്ന തൂലികാനാമത്തിലും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഇദ്ദേഹം 1970 ന.15ന്‌ നിര്യാതനായി.
+
സാഹിത്യം, കല, സാമൂഹ്യപരിഷ്‌കരണം എന്നീ രംഗങ്ങളിലും കരുണാകരന്‍ വിദഗ്‌ധസേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ "കേസരി' എന്ന തൂലികാനാമത്തിലും തുടര്‍ന്ന്‌ "കെ. കൃഷ്‌ണന്‍' എന്ന തൂലികാനാമത്തിലും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഇദ്ദേഹം 1970 ന.15ന്‌ നിര്യാതനായി.

Current revision as of 06:17, 1 ഓഗസ്റ്റ്‌ 2014

കരുണാകരന്‍, സി.ഒ. (1893 - 1970)

സി.ഒ. കരുണാകരന്‍

കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്‌ കനത്ത സംഭാവന നല്‌കിയ പ്രശസ്‌ത ഭിഷഗ്വരന്‍. മുട്ടത്ത്‌ കോമത്ത്‌ കുഞ്ഞിയമ്മയുടെയും ആലുംമൂട്ടില്‍ പടീറ്റതില്‍ ഉമ്മിണിക്കുഞ്ഞുചാന്നാരുടെയും പുത്രനായി 1893ല്‍ കാര്‍ത്തികപ്പള്ളിയില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മുട്ടം, ഹരിപ്പാട്‌, ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ ശേഷം എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. 1916ല്‍ മദ്രാസ്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന കരുണാകരന്‍ 1921ല്‍ ഉയര്‍ന്ന റാങ്കോടുകൂടി എം.ബി.ബി.എസ്‌. ബിരുദം നേടി. 1922 മുതല്‍ 29 വരെ കൂക്കോബ്‌ ഡിസ്‌റ്റ്രിക്‌ടിലെ എസ്‌റ്റേറ്റില്‍ ചീഫ്‌ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്‌ത ശേഷം ഉപരിപഠനാര്‍ഥം കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ നിന്നും ഡി.ടി.എം.എച്ച്‌.; ഡി.പി.എച്ച്‌. എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. അതിനുശേഷം ലണ്ടനില്‍ നിന്നും ഡി.ബി. ബിരുദവും നേടി 1932ല്‍ നാട്ടില്‍ തിരിച്ചെത്തിയ കരുണാകരന്‍ തിരുവനന്തപുരം നഗരത്തിലെ ഹെല്‍ത്ത്‌ ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. ഏറെത്താമസിയാതെ തിരുവനന്തപുരം പബ്ലിക്‌ ഹെല്‍ത്ത്‌ ലാബറട്ടറി സൂപ്രണ്ടായി നിയമിതനായി. 1948 വരെ ഈ സ്ഥാനത്തു തുടര്‍ന്നു.

തിരുവനന്തപുരം പബ്ലി ക്‌ ഹെല്‍ത്ത്‌ ലാബറട്ടറി നവീകരിച്ചത്‌ കരുണാകരനായിരുന്നു. 1933ല്‍ ഹാര്‍വാര്‍ഡിലും, ജോണ്‍സ്‌ ഹോപ്‌കിന്‍സിലും ഉപരിപഠനം നടത്തി. തിരുവനന്തപുരം പബ്ലിക്‌ ഹെല്‍ത്ത്‌ ലാബറട്ടറി വാക്‌സിനുകളുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത നേടിയത്‌ ഡോ. കരുണാകരന്റെ ഭരണകാലത്തായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സ്ഥാപനത്തോടനുബന്ധിച്ച്‌ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ ഡോ. കരുണാകരന്‍ തന്നെയായിരുന്നു മെഡിക്കല്‍ കോളജിന്റെ ആദ്യത്തെ പ്രിന്‍സിപ്പലും. 1959ല്‍ കട്ടക്കില്‍ നടന്ന അഖിലേന്ത്യാ മെഡിക്കല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ കരുണാകരനായിരുന്നു. ഈ പദവി നേടിയ ആദ്യകേരളീയനും ഇദ്ദേഹം തന്നെയാണ്‌.

തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായതു (1937) മുതല്‍ 1966 വരെ സെനറ്റ്‌ അംഗം, സിന്‍ഡിക്കേറ്റ്‌ അംഗം എന്നീ നിലകളില്‍ കരുണാകരന്‍ സേവനം അനുഷ്‌ഠിക്കുകയുണ്ടായി.

സാഹിത്യം, കല, സാമൂഹ്യപരിഷ്‌കരണം എന്നീ രംഗങ്ങളിലും കരുണാകരന്‍ വിദഗ്‌ധസേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ "കേസരി' എന്ന തൂലികാനാമത്തിലും തുടര്‍ന്ന്‌ "കെ. കൃഷ്‌ണന്‍' എന്ന തൂലികാനാമത്തിലും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഇദ്ദേഹം 1970 ന.15ന്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍