This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെയ്യോട്ടുകാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെയ്യോട്ടുകാവ് കണ്ണൂര്‍ ജില്ലയിലെ ആലപ്പടമ്പ് വില്ലേജില്‍ സ്ഥിതിചെ...)
 
വരി 1: വരി 1:
-
തെയ്യോട്ടുകാവ്
+
=തെയ്യോട്ടുകാവ്=
കണ്ണൂര്‍ ജില്ലയിലെ ആലപ്പടമ്പ് വില്ലേജില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ കാവുകളില്‍ ഒന്നാണിത്. ഇവിടത്തെ പ്രധാന മൂര്‍ത്തി മുതലാള്‍ ദൈവമാണ്. പകുതി ദേവിയും പകുതി ദേവനും കൂടിച്ചേര്‍ന്ന ദൈവമെന്ന അര്‍ഥത്തില്‍ ദേവി ഒട്ടിയ ദൈവമെന്ന് വിശേഷിപ്പിക്കാറുണ്ട്. പിതാവ് പയ്യന്നൂര്‍ സുബ്രഹ്മണ്യനാണെന്നു പഴമക്കാര്‍ വിശ്വസിച്ചിരുന്നു. ഈ ക്ഷേത്രക്കാവിലെ തടി ഉപയോഗിച്ചാണ് പയ്യന്നൂര്‍ ക്ഷേത്രത്തിലെ മണ്ഡപം പണികഴിപ്പിച്ചത്.
കണ്ണൂര്‍ ജില്ലയിലെ ആലപ്പടമ്പ് വില്ലേജില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ കാവുകളില്‍ ഒന്നാണിത്. ഇവിടത്തെ പ്രധാന മൂര്‍ത്തി മുതലാള്‍ ദൈവമാണ്. പകുതി ദേവിയും പകുതി ദേവനും കൂടിച്ചേര്‍ന്ന ദൈവമെന്ന അര്‍ഥത്തില്‍ ദേവി ഒട്ടിയ ദൈവമെന്ന് വിശേഷിപ്പിക്കാറുണ്ട്. പിതാവ് പയ്യന്നൂര്‍ സുബ്രഹ്മണ്യനാണെന്നു പഴമക്കാര്‍ വിശ്വസിച്ചിരുന്നു. ഈ ക്ഷേത്രക്കാവിലെ തടി ഉപയോഗിച്ചാണ് പയ്യന്നൂര്‍ ക്ഷേത്രത്തിലെ മണ്ഡപം പണികഴിപ്പിച്ചത്.
-
  തെയ്യോട്ട്കാവ് കുന്നിന്‍ചരിവിലാണ് സ്ഥിതിചെയ്യുന്നത്. കാവിലെ മണിത്തൂണിലാണ് പ്രതിഷ്ഠ. കാവിനുള്ളില്‍ ആര്‍ക്കും പ്രവേശനമില്ല. പൂജ നടത്തുന്ന മാവിലന് മണിത്തൂണുവരെ പോകാം. സംക്രാന്തിക്കാണ് പൂജ നടത്തിവരുന്നത്. കാവിനു പുറത്ത് ഉപദേവതയായ ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രതിഷ്ഠ കിഴക്കോട്ടു ദര്‍ശനമായിട്ടാണ്.
+
തെയ്യോട്ട്കാവ് കുന്നിന്‍ചരിവിലാണ് സ്ഥിതിചെയ്യുന്നത്. കാവിലെ മണിത്തൂണിലാണ് പ്രതിഷ്ഠ. കാവിനുള്ളില്‍ ആര്‍ക്കും പ്രവേശനമില്ല. പൂജ നടത്തുന്ന മാവിലന് മണിത്തൂണുവരെ പോകാം. സംക്രാന്തിക്കാണ് പൂജ നടത്തിവരുന്നത്. കാവിനു പുറത്ത് ഉപദേവതയായ ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രതിഷ്ഠ കിഴക്കോട്ടു ദര്‍ശനമായിട്ടാണ്.
-
  വൃശ്ചികം 16-ന് പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആരാധനാമഹോത്സവം കഴിഞ്ഞ് 17-ന് കാവിനു പുറത്തുള്ള ദേവാലയത്തില്‍ കളിയാട്ടം ആരംഭിക്കുന്നു. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്ന് വാദ്യഘോഷങ്ങളോടെ തിരിയും ദീപവും കൊണ്ടുവന്നിട്ടാണ് കളിയാട്ടം തുടങ്ങുന്നത്. ധനുമാസത്തില്‍ മുഹൂര്‍ത്തം നോക്കി കളി അവസാനിപ്പിക്കും. ഇവിടെ തെയ്യം കെട്ടുന്നത് മാവിലന്മാരാണ്. തെയ്യത്തിനുള്ള വെളിച്ചം തെളിക്കുന്നത് കുത്തുവിളക്കും ചൂട്ടും കൊണ്ടാണ്. തെയ്യക്കോലത്തിന് കാണിക്ക അര്‍പ്പിച്ചാല്‍ പ്രസാദം കൊടുക്കുന്ന പതിവ് ഇവിടെ ഇല്ല. അവസാനത്തെ ദിവസം മാത്രം തെയ്യം നടത്തുന്നത് പകല്‍സമയത്താണ്. അതിനു തലേദിവസം  'ഊര് അടയ്ക്കല്‍' ചടങ്ങ് നടക്കുന്നു. ആ ദിവസം ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കുമുള്ള വഴികള്‍ അടിച്ചുതളിച്ച് ചാണകം മെഴുകി ശുദ്ധി വരുത്തും.
+
വൃശ്ചികം 16-ന് പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആരാധനാമഹോത്സവം കഴിഞ്ഞ് 17-ന് കാവിനു പുറത്തുള്ള ദേവാലയത്തില്‍ കളിയാട്ടം ആരംഭിക്കുന്നു. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്ന് വാദ്യഘോഷങ്ങളോടെ തിരിയും ദീപവും കൊണ്ടുവന്നിട്ടാണ് കളിയാട്ടം തുടങ്ങുന്നത്. ധനുമാസത്തില്‍ മുഹൂര്‍ത്തം നോക്കി കളി അവസാനിപ്പിക്കും. ഇവിടെ തെയ്യം കെട്ടുന്നത് മാവിലന്മാരാണ്. തെയ്യത്തിനുള്ള വെളിച്ചം തെളിക്കുന്നത് കുത്തുവിളക്കും ചൂട്ടും കൊണ്ടാണ്. തെയ്യക്കോലത്തിന് കാണിക്ക അര്‍പ്പിച്ചാല്‍ പ്രസാദം കൊടുക്കുന്ന പതിവ് ഇവിടെ ഇല്ല. അവസാനത്തെ ദിവസം മാത്രം തെയ്യം നടത്തുന്നത് പകല്‍സമയത്താണ്. അതിനു തലേദിവസം  'ഊര് അടയ്ക്കല്‍' ചടങ്ങ് നടക്കുന്നു. ആ ദിവസം ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കുമുള്ള വഴികള്‍ അടിച്ചുതളിച്ച് ചാണകം മെഴുകി ശുദ്ധി വരുത്തും.
(പ്രൊഫ. കെ.എസ്. നാരായണപിള്ള)
(പ്രൊഫ. കെ.എസ്. നാരായണപിള്ള)

Current revision as of 06:21, 3 ഫെബ്രുവരി 2009

തെയ്യോട്ടുകാവ്

കണ്ണൂര്‍ ജില്ലയിലെ ആലപ്പടമ്പ് വില്ലേജില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ കാവുകളില്‍ ഒന്നാണിത്. ഇവിടത്തെ പ്രധാന മൂര്‍ത്തി മുതലാള്‍ ദൈവമാണ്. പകുതി ദേവിയും പകുതി ദേവനും കൂടിച്ചേര്‍ന്ന ദൈവമെന്ന അര്‍ഥത്തില്‍ ദേവി ഒട്ടിയ ദൈവമെന്ന് വിശേഷിപ്പിക്കാറുണ്ട്. പിതാവ് പയ്യന്നൂര്‍ സുബ്രഹ്മണ്യനാണെന്നു പഴമക്കാര്‍ വിശ്വസിച്ചിരുന്നു. ഈ ക്ഷേത്രക്കാവിലെ തടി ഉപയോഗിച്ചാണ് പയ്യന്നൂര്‍ ക്ഷേത്രത്തിലെ മണ്ഡപം പണികഴിപ്പിച്ചത്.

തെയ്യോട്ട്കാവ് കുന്നിന്‍ചരിവിലാണ് സ്ഥിതിചെയ്യുന്നത്. കാവിലെ മണിത്തൂണിലാണ് പ്രതിഷ്ഠ. കാവിനുള്ളില്‍ ആര്‍ക്കും പ്രവേശനമില്ല. പൂജ നടത്തുന്ന മാവിലന് മണിത്തൂണുവരെ പോകാം. സംക്രാന്തിക്കാണ് പൂജ നടത്തിവരുന്നത്. കാവിനു പുറത്ത് ഉപദേവതയായ ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രതിഷ്ഠ കിഴക്കോട്ടു ദര്‍ശനമായിട്ടാണ്.

വൃശ്ചികം 16-ന് പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആരാധനാമഹോത്സവം കഴിഞ്ഞ് 17-ന് കാവിനു പുറത്തുള്ള ദേവാലയത്തില്‍ കളിയാട്ടം ആരംഭിക്കുന്നു. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്ന് വാദ്യഘോഷങ്ങളോടെ തിരിയും ദീപവും കൊണ്ടുവന്നിട്ടാണ് കളിയാട്ടം തുടങ്ങുന്നത്. ധനുമാസത്തില്‍ മുഹൂര്‍ത്തം നോക്കി കളി അവസാനിപ്പിക്കും. ഇവിടെ തെയ്യം കെട്ടുന്നത് മാവിലന്മാരാണ്. തെയ്യത്തിനുള്ള വെളിച്ചം തെളിക്കുന്നത് കുത്തുവിളക്കും ചൂട്ടും കൊണ്ടാണ്. തെയ്യക്കോലത്തിന് കാണിക്ക അര്‍പ്പിച്ചാല്‍ പ്രസാദം കൊടുക്കുന്ന പതിവ് ഇവിടെ ഇല്ല. അവസാനത്തെ ദിവസം മാത്രം തെയ്യം നടത്തുന്നത് പകല്‍സമയത്താണ്. അതിനു തലേദിവസം 'ഊര് അടയ്ക്കല്‍' ചടങ്ങ് നടക്കുന്നു. ആ ദിവസം ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കുമുള്ള വഴികള്‍ അടിച്ചുതളിച്ച് ചാണകം മെഴുകി ശുദ്ധി വരുത്തും.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍