This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞീദുട്ടി, എടത്തൊടിക (? - 1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞീദുട്ടി, എടത്തൊടിക (? - 1942) == 20-ാം നൂറ്റാണ്ടിന്റെ പൂർവാർധത്...)
(കുഞ്ഞീദുട്ടി, എടത്തൊടിക (? - 1942))
 
വരി 2: വരി 2:
== കുഞ്ഞീദുട്ടി, എടത്തൊടിക (? - 1942) ==
== കുഞ്ഞീദുട്ടി, എടത്തൊടിക (? - 1942) ==
-
20-ാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ഉത്തരകേരളത്തിൽ ജീവിച്ചിരുന്ന ഒരു മാപ്പിളപ്പാട്ടു സാഹിത്യകാരന്‍. കല്‌പകഞ്ചേരി പറവണ്ണൂർ സ്വദേശി. കുഞ്ഞീദുട്ടി മുല്ല എന്ന പേരിൽ പ്രസിദ്ധനായിരുന്നു. ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അറബി, തമിഴ്‌, സംസ്‌കൃതം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം നേടി. ബാല്യകാലം മുതൽ നിരവധി മാപ്പിളപ്പാട്ടുകള്‍ എഴുതിവന്നു. മറ്റു മാപ്പിളക്കവിതകളിൽനിന്ന്‌ വ്യത്യസ്‌തമായി ഇദ്ദേഹത്തിന്റെ കൃതികളിൽ സംസ്‌കൃതപദങ്ങള്‍ ധാരാളമായി കാണാം.  
+
20-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍  ഉത്തരകേരളത്തില്‍  ജീവിച്ചിരുന്ന ഒരു മാപ്പിളപ്പാട്ടു സാഹിത്യകാരന്‍. കല്‌പകഞ്ചേരി പറവണ്ണൂര്‍ സ്വദേശി. കുഞ്ഞീദുട്ടി മുല്ല എന്ന പേരില്‍  പ്രസിദ്ധനായിരുന്നു. ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അറബി, തമിഴ്‌, സംസ്‌കൃതം എന്നീ ഭാഷകളില്‍  നല്ല പാണ്ഡിത്യം നേടി. ബാല്യകാലം മുതല്‍  നിരവധി മാപ്പിളപ്പാട്ടുകള്‍ എഴുതിവന്നു. മറ്റു മാപ്പിളക്കവിതകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇദ്ദേഹത്തിന്റെ കൃതികളില്‍  സംസ്‌കൃതപദങ്ങള്‍ ധാരാളമായി കാണാം.  
-
മമ്പുറം സയ്യിദ്‌ അലവിമാലയാണ്‌ പ്രഥമകൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു ഭക്തിഗാന കൃതിയാണ്‌ സംഗീതസാര ശിരോമണി. പ്രവാചകപുത്രിയായ ഹസ്രത്ത്‌ ഫാത്തിമയുടെ ചരിത്രവും സ്‌തുതികീർത്തനവുമാണ്‌ ഇതിലെ ഉള്ളടക്കം. ഈ കൃതിയിലെ ചില വരികള്‍ നോക്കുക:
+
മമ്പുറം സയ്യിദ്‌ അലവിമാലയാണ്‌ പ്രഥമകൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു ഭക്തിഗാന കൃതിയാണ്‌ സംഗീതസാര ശിരോമണി. പ്രവാചകപുത്രിയായ ഹസ്രത്ത്‌ ഫാത്തിമയുടെ ചരിത്രവും സ്‌തുതികീര്‍ത്തനവുമാണ്‌ ഇതിലെ ഉള്ളടക്കം. ഈ കൃതിയിലെ ചില വരികള്‍ നോക്കുക:
  <nowiki>
  <nowiki>
""സങ്കാതുമാതാ മാധവി സുവിശേഷാ
""സങ്കാതുമാതാ മാധവി സുവിശേഷാ
ചരിതേന സംക്ഷേപിതി നവവേഷാ
ചരിതേന സംക്ഷേപിതി നവവേഷാ
സംഗീതസാര ശിരോമണി പരിഭാഷാ
സംഗീതസാര ശിരോമണി പരിഭാഷാ
-
സാക്ഷാൽ സ്‌തുതിക്കും ഫാത്തിമാ റളിയള്ളാ-
+
സാക്ഷാല്‍  സ്‌തുതിക്കും ഫാത്തിമാ റളിയള്ളാ-
-
അന്‍ഹാ സദാബത്തൂലിൽ അള്ളാ-
+
അന്‍ഹാ സദാബത്തൂലില്‍  അള്ളാ-
അചാലാക്ഷര പ്രകൃതം ഉപേക്ഷിത്ത്‌
അചാലാക്ഷര പ്രകൃതം ഉപേക്ഷിത്ത്‌
-
ഹരിസേവാ കർമാനുഷ്‌ഠിതം ശ്ലാഘിത്ത്‌
+
ഹരിസേവാ കര്‍മാനുഷ്‌ഠിതം ശ്ലാഘിത്ത്‌
-
അത്രാപത്തൂൽ എന്നാഹൂയെ സ്ഥാപിത്ത്‌
+
അത്രാപത്തൂല്‍  എന്നാഹൂയെ സ്ഥാപിത്ത്‌
അതിഭാഗ്യജാതകി ഫാത്തിമാ റളിയള്ളാ-
അതിഭാഗ്യജാതകി ഫാത്തിമാ റളിയള്ളാ-
-
അന്‍ഹാ സദാബത്തൂലിൽ അള്ളാ''.
+
അന്‍ഹാ സദാബത്തൂലില്‍  അള്ളാ''.
  </nowiki>
  </nowiki>
-
അതിസുന്ദരവും ദ്വയാർഥദ്യോതകവുമായ പദാവലികള്‍ കുഞ്ഞീദുട്ടിയുടെ കവിതയിൽ മുറ്റിനില്‌ക്കുന്നുണ്ട്‌. ഈ പണ്ഡിതകവി 1942-നിര്യാതനായി.
+
അതിസുന്ദരവും ദ്വയാര്‍ഥദ്യോതകവുമായ പദാവലികള്‍ കുഞ്ഞീദുട്ടിയുടെ കവിതയില്‍  മുറ്റിനില്‌ക്കുന്നുണ്ട്‌. ഈ പണ്ഡിതകവി 1942-ല്‍  നിര്യാതനായി.
-
(കെ.കെ. മുഹമ്മദ്‌ അബ്‌ദുൽ കരീം)
+
(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍  കരീം)

Current revision as of 06:42, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞീദുട്ടി, എടത്തൊടിക (? - 1942)

20-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഉത്തരകേരളത്തില്‍ ജീവിച്ചിരുന്ന ഒരു മാപ്പിളപ്പാട്ടു സാഹിത്യകാരന്‍. കല്‌പകഞ്ചേരി പറവണ്ണൂര്‍ സ്വദേശി. കുഞ്ഞീദുട്ടി മുല്ല എന്ന പേരില്‍ പ്രസിദ്ധനായിരുന്നു. ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അറബി, തമിഴ്‌, സംസ്‌കൃതം എന്നീ ഭാഷകളില്‍ നല്ല പാണ്ഡിത്യം നേടി. ബാല്യകാലം മുതല്‍ നിരവധി മാപ്പിളപ്പാട്ടുകള്‍ എഴുതിവന്നു. മറ്റു മാപ്പിളക്കവിതകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇദ്ദേഹത്തിന്റെ കൃതികളില്‍ സംസ്‌കൃതപദങ്ങള്‍ ധാരാളമായി കാണാം. മമ്പുറം സയ്യിദ്‌ അലവിമാലയാണ്‌ പ്രഥമകൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു ഭക്തിഗാന കൃതിയാണ്‌ സംഗീതസാര ശിരോമണി. പ്രവാചകപുത്രിയായ ഹസ്രത്ത്‌ ഫാത്തിമയുടെ ചരിത്രവും സ്‌തുതികീര്‍ത്തനവുമാണ്‌ ഇതിലെ ഉള്ളടക്കം. ഈ കൃതിയിലെ ചില വരികള്‍ നോക്കുക:

""സങ്കാതുമാതാ മാധവി സുവിശേഷാ
	ചരിതേന സംക്ഷേപിതി നവവേഷാ
	സംഗീതസാര ശിരോമണി പരിഭാഷാ
	സാക്ഷാല്‍  സ്‌തുതിക്കും ഫാത്തിമാ റളിയള്ളാ-
	അന്‍ഹാ സദാബത്തൂലില്‍  അള്ളാ-
	അചാലാക്ഷര പ്രകൃതം ഉപേക്ഷിത്ത്‌
	ഹരിസേവാ കര്‍മാനുഷ്‌ഠിതം ശ്ലാഘിത്ത്‌
	അത്രാപത്തൂല്‍  എന്നാഹൂയെ സ്ഥാപിത്ത്‌
	അതിഭാഗ്യജാതകി ഫാത്തിമാ റളിയള്ളാ-
	അന്‍ഹാ സദാബത്തൂലില്‍  അള്ളാ''.
 

അതിസുന്ദരവും ദ്വയാര്‍ഥദ്യോതകവുമായ പദാവലികള്‍ കുഞ്ഞീദുട്ടിയുടെ കവിതയില്‍ മുറ്റിനില്‌ക്കുന്നുണ്ട്‌. ഈ പണ്ഡിതകവി 1942-ല്‍ നിര്യാതനായി.

(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍