This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാസിംഖാന്‍ (?-1698)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കാസിംഖാന്‍ (?-1698) == മുഗള്‍സൈന്യ നേതാവ് (1627-58). മുഗള്‍ ചക്രവർത്തി...) |
Mksol (സംവാദം | സംഭാവനകള്‍) (→കാസിംഖാന്‍ (?-1698)) |
||
വരി 2: | വരി 2: | ||
== കാസിംഖാന്‍ (?-1698) == | == കാസിംഖാന്‍ (?-1698) == | ||
- | മുഗള്‍സൈന്യ നേതാവ് (1627-58). മുഗള്‍ | + | മുഗള്‍സൈന്യ നേതാവ് (1627-58). മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ കാലത്ത് ബംഗാളിലെ ഗവര്‍ണറായും, പിന്നീട് അറംഗസീബിനെതിരായി ഷാജഹാന്‍ ചക്രവര്‍ത്തി നിയോഗിച്ച ദാറയുടെ സൈനികത്തലവനായിരുന്ന രാജാ ജസ്വന്ത് സിങ്ങിന്റെ സഹായിയായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിരുന്നു. |
- | + | പോര്‍ച്ചുഗീസുകാര്‍ ബംഗാളിലെ തങ്ങളുടെ വ്യാപാരാവകാശങ്ങളെ ദുരുപയോഗപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന് ഷാജഹാന്‍ അവരെ അമര്‍ച്ചചെയ്യാന്‍ ഗവര്‍ണര്‍ കാസിംഖാനെ നിയോഗിച്ചു. 1632-ല്‍ ഇദ്ദേഹം ഹൂഗ്ലി പിടിച്ചടക്കി പോര്‍ച്ചുഗീസുകാരെ അമര്‍ച്ചചെയ്‌തു. പിന്നീട് 1658 മുതല്‍ ഇദ്ദേഹം ജസ്വന്ത് സിങ്ങിന്റെ സൈന്യത്തില്‍ ദാറയ്‌ക്കുവേണ്ടി സേവനമനുഷ്‌ഠിച്ചു. ഉജ്ജെയിനിയില്‍ വച്ച് നടന്ന യുദ്ധത്തിനു ശേഷം ഇദ്ദേഹം അറംഗസീബിന്റെ ഭാഗത്തു ചേര്‍ന്നു. പിന്നീട് അറംഗസീബിന്റെ കീഴില്‍ ഡെക്കാനിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കാസിം ഖാന്‍ മൈസൂറില്‍ എത്തി. മഹാരാഷ്‌ട്രരുമായി നടന്ന യുദ്ധത്തില്‍ ഇദ്ദേഹം പല വിജയങ്ങളും നേടി; മഹാരാഷ്‌ട്ര നേതാവായ സാന്തജി കാസിംഖാനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഹിമ്മത്തുഖാനെയും നേരിട്ടു. ചിത്തല്‍ ദുര്‍ഗി(മൈസൂര്‍)നടുത്തുള്ള ദൊദ്ദേരി, ബാസവപട്ടണം എന്നീ പ്രദേശങ്ങള്‍ സാന്തജി പ്രതിരോധിച്ചപ്പോള്‍ ദൊദ്ദേരി കോട്ടയില്‍ വച്ച് 1698-ല്‍ കാസിംഖാന്‍ ആത്മഹത്യ ചെയ്‌തു. | |
(പ്രാഫ. സെയ്യദ് മൊഹിയുദ്ദീന്‍ ഷാ) | (പ്രാഫ. സെയ്യദ് മൊഹിയുദ്ദീന്‍ ഷാ) |
Current revision as of 12:49, 1 ഓഗസ്റ്റ് 2014
കാസിംഖാന്‍ (?-1698)
മുഗള്‍സൈന്യ നേതാവ് (1627-58). മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ കാലത്ത് ബംഗാളിലെ ഗവര്‍ണറായും, പിന്നീട് അറംഗസീബിനെതിരായി ഷാജഹാന്‍ ചക്രവര്‍ത്തി നിയോഗിച്ച ദാറയുടെ സൈനികത്തലവനായിരുന്ന രാജാ ജസ്വന്ത് സിങ്ങിന്റെ സഹായിയായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിരുന്നു.
പോര്‍ച്ചുഗീസുകാര്‍ ബംഗാളിലെ തങ്ങളുടെ വ്യാപാരാവകാശങ്ങളെ ദുരുപയോഗപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന് ഷാജഹാന്‍ അവരെ അമര്‍ച്ചചെയ്യാന്‍ ഗവര്‍ണര്‍ കാസിംഖാനെ നിയോഗിച്ചു. 1632-ല്‍ ഇദ്ദേഹം ഹൂഗ്ലി പിടിച്ചടക്കി പോര്‍ച്ചുഗീസുകാരെ അമര്‍ച്ചചെയ്‌തു. പിന്നീട് 1658 മുതല്‍ ഇദ്ദേഹം ജസ്വന്ത് സിങ്ങിന്റെ സൈന്യത്തില്‍ ദാറയ്‌ക്കുവേണ്ടി സേവനമനുഷ്‌ഠിച്ചു. ഉജ്ജെയിനിയില്‍ വച്ച് നടന്ന യുദ്ധത്തിനു ശേഷം ഇദ്ദേഹം അറംഗസീബിന്റെ ഭാഗത്തു ചേര്‍ന്നു. പിന്നീട് അറംഗസീബിന്റെ കീഴില്‍ ഡെക്കാനിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കാസിം ഖാന്‍ മൈസൂറില്‍ എത്തി. മഹാരാഷ്‌ട്രരുമായി നടന്ന യുദ്ധത്തില്‍ ഇദ്ദേഹം പല വിജയങ്ങളും നേടി; മഹാരാഷ്‌ട്ര നേതാവായ സാന്തജി കാസിംഖാനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഹിമ്മത്തുഖാനെയും നേരിട്ടു. ചിത്തല്‍ ദുര്‍ഗി(മൈസൂര്‍)നടുത്തുള്ള ദൊദ്ദേരി, ബാസവപട്ടണം എന്നീ പ്രദേശങ്ങള്‍ സാന്തജി പ്രതിരോധിച്ചപ്പോള്‍ ദൊദ്ദേരി കോട്ടയില്‍ വച്ച് 1698-ല്‍ കാസിംഖാന്‍ ആത്മഹത്യ ചെയ്‌തു.
(പ്രാഫ. സെയ്യദ് മൊഹിയുദ്ദീന്‍ ഷാ)