This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയനിപ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയനിപ്പാട്ട് കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങള...)
 
വരി 1: വരി 1:
-
അയനിപ്പാട്ട്
+
=അയനിപ്പാട്ട്=
കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.  
കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.  
-
  കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്‍മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൌസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര്‍ കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്‍മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്‍മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന്‍ ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്.  
+
കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്‍മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൗസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര്‍ കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്‍മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്‍മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന്‍ ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്.  
(ചുമ്മാര്‍ ചൂണ്ടല്‍)
(ചുമ്മാര്‍ ചൂണ്ടല്‍)

Current revision as of 06:35, 31 ജൂലൈ 2009

അയനിപ്പാട്ട്

കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.

കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്‍മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൗസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര്‍ കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്‍മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്‍മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന്‍ ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്.

(ചുമ്മാര്‍ ചൂണ്ടല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍