This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോസ്ത് മുഹമ്മദ് (1793 - 1863)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദോസ്ത് മുഹമ്മദ് (1793 - 1863) ഉീ ങീവമാാലറ അഫ്ഗാനിലെ മുന്‍ അമീര്‍. ആധുനിക അഫ്ഗ...)
 
വരി 1: വരി 1:
-
ദോസ്ത് മുഹമ്മദ് (1793 - 1863)
+
=ദോസ്ത് മുഹമ്മദ് (1793 - 1863)=
 +
Dost Mohammed
-
ഉീ ങീവമാാലറ
+
[[Image:1937 Dost Mohammad Khan.png|thumb|250x250px|left|ദോസ്ത് മുഹമ്മദ്]]അഫ്ഗാനിലെ മുന്‍ അമീര്‍. ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനായി ദോസ്ത് അറിയപ്പെടുന്നു. അഹമ്മദ് ഷാ അബ്ദാലിയുടെ ചെറുമകനായ മഹ്മദ് ഷായില്‍നിന്ന് കാബൂള്‍ പിടിച്ചെടുത്ത ദോസ്ത് മുഹമ്മദ് 1835-ല്‍ അഫ്ഗാന്‍ അമീറായി സ്വയം പ്രഖ്യാപിച്ചു. സിക്ക് നേതാവായ രഞ്ജിത് സിങ്ങിന്റെ സഹായത്തോടെ കാബൂള്‍ തിരിച്ചുപിടിക്കാന്‍ അഹമ്മദ് ഷാ അബ്ദാലിയുടെ മറ്റൊരു ചെറുമകനായ ഷാ ഷുജ നടത്തിയ ശ്രമത്തെ ഇദ്ദേഹം പരാജയപ്പെടുത്തി. സിക്കുകാര്‍ പെഷവാര്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ ബ്രിട്ടീഷുകാരുടെ സഹായമഭ്യര്‍ഥിച്ചെങ്കിലും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ റഷ്യയുമായി കൂടുതല്‍ അടുത്ത ദോസ്ത് മുഹമ്മദ് റഷ്യന്‍ സ്ഥാനപതിയെ കാബൂളിലേക്കു സ്വാഗതം ചെയ്തു. മധ്യ ഏഷ്യയിലെ റഷ്യന്‍ സ്വാധീനത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ച ബ്രിട്ടീഷുകാര്‍ക്ക് ഇതോടെ ദോസ്ത് അനഭിമതനായിത്തീര്‍ന്നു. ദോസ്തിനു പകരം ഷാ ഷുജയെ കാബൂളില്‍ വാഴിക്കുന്നതിനായി ഇവര്‍ രഞ്ജിത് സിങ്ങുമായി ധാരണയിലെത്തി. 1839 ആഗസ്റ്റില്‍ കാബൂള്‍ പിടിച്ചെടുത്ത ഇവരുടെ സംയുക്തസേന ഷാ ഷുജയെ അഫ്ഗാന്‍ അമീറായി പ്രഖ്യാപിക്കുകയും ദോസ്ത് മുഹമ്മദിനെ  കൊല്‍ക്കത്തയിലേക്കു നാടുകടത്തുകയും ചെയ്തു. എന്നാല്‍, ഷാ ഷുജയെ അമീറായി സ്വീകരിക്കുവാന്‍ അഫ്ഗാന്‍കാര്‍ വിസമ്മതിച്ചത് ബ്രിട്ടീഷുകാരെ  പ്രതിസന്ധിയിലാക്കി. 1842-ല്‍ ഷാ ഷുജ വധിക്കപ്പെട്ടതോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വാങ്ങാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സ്വരാജ്യത്തേക്കു മടങ്ങിയ ദോസ്ത് മുഹമ്മദ് വീണ്ടും അമീറായി അധികാരമേറ്റു.
-
അഫ്ഗാനിലെ മുന്‍ അമീര്‍. ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനായി ദോസ്ത് അറിയപ്പെടുന്നു. അഹമ്മദ് ഷാ അബ്ദാലിയുടെ ചെറുമകനായ മഹ്മദ് ഷായില്‍നിന്ന് കാബൂള്‍ പിടിച്ചെടുത്ത ദോസ്ത് മുഹമ്മദ് 1835-ല്‍ അഫ്ഗാന്‍ അമീറായി സ്വയം പ്രഖ്യാപിച്ചു. സിക്ക് നേതാവായ രഞ്ജിത് സിങ്ങിന്റെ സഹായത്തോടെ കാബൂള്‍ തിരിച്ചുപിടിക്കാന്‍ അഹമ്മദ് ഷാ അബ്ദാലിയുടെ മറ്റൊരു ചെറുമകനായ ഷാ ഷുജ നടത്തിയ ശ്രമത്തെ ഇദ്ദേഹം പരാജയപ്പെടുത്തി. സിക്കുകാര്‍ പെഷവാര്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ ബ്രിട്ടീഷുകാരുടെ സഹായമഭ്യര്‍ഥിച്ചെങ്കിലും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ റഷ്യയുമായി കൂടുതല്‍ അടുത്ത ദോസ്ത് മുഹമ്മദ് റഷ്യന്‍ സ്ഥാനപതിയെ കാബൂളിലേക്കു സ്വാഗതം ചെയ്തു. മധ്യ ഏഷ്യയിലെ റഷ്യന്‍ സ്വാധീനത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ച ബ്രിട്ടീഷുകാര്‍ക്ക് ഇതോടെ ദോസ്ത് അനഭിമതനായിത്തീര്‍ന്നു. ദോസ്തിനു പകരം ഷാ ഷുജയെ കാബൂളില്‍ വാഴിക്കുന്നതിനായി ഇവര്‍ രഞ്ജിത് സിങ്ങുമായി ധാരണയിലെത്തി. 1839 ആഗസ്റ്റില്‍ കാബൂള്‍ പിടിച്ചെടുത്ത ഇവരുടെ സംയുക്തസേന ഷാ ഷുജയെ അഫ്ഗാന്‍ അമീറായി പ്രഖ്യാപിക്കുകയും ദോസ്ത് മുഹമ്മദിനെ  കൊല്‍ക്കത്തയിലേക്കു നാടുകടത്തുകയും ചെയ്തു. എന്നാല്‍, ഷാ ഷുജയെ അമീറായി സ്വീകരിക്കുവാന്‍ അഫ്ഗാന്‍കാര്‍ വിസമ്മതിച്ചത് ബ്രിട്ടീഷുകാരെ  പ്രതിസന്ധിയിലാക്കി. 1842-ല്‍ ഷാ ഷുജ വധിക്കപ്പെട്ടതോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വാങ്ങാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സ്വരാജ്യത്തേക്കു മടങ്ങിയ ദോസ്ത് മുഹമ്മദ് വീണ്ടും അമീറായി അധികാരമേറ്റു.
+
1846 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വീണ്ടും ശത്രുതാ നയം സ്വീകരിച്ച ദോസ്ത് മുഹമ്മദ് 1855-ല്‍ അവരുമായി ധാരണയിലെത്തി. 1857-ലെ ശിപായി ലഹളക്കാലത്ത് ഇദ്ദേഹം ബ്രിട്ടിഷ് പക്ഷത്തായിരുന്നു. 1862-ല്‍ കാന്തഹാര്‍ ആക്രമിച്ച പേര്‍ഷ്യക്കാരെ ഇദ്ദേഹം ബ്രിട്ടിഷ് സഹായത്തോടെ പിന്തിരിപ്പിച്ചു.
-
    1846 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വീണ്ടും ശത്രുതാ നയം സ്വീകരിച്ച ദോസ്ത് മുഹമ്മദ് 1855-ല്‍ അവരുമായി ധാരണയിലെത്തി. 1857-ലെ ശിപായി ലഹളക്കാലത്ത് ഇദ്ദേഹം ബ്രിട്ടിഷ് പക്ഷത്തായിരുന്നു. 1862-ല്‍ കാന്തഹാര്‍ ആക്രമിച്ച പേര്‍ഷ്യക്കാരെ ഇദ്ദേഹം ബ്രിട്ടിഷ് സഹായത്തോടെ പിന്തിരിപ്പിച്ചു.
+
1863 ജൂണ്‍ 9-ന് ഇദ്ദേഹം നിര്യാതനായി.
-
 
+
-
    1863 ജൂണ്‍ 9-ന് ഇദ്ദേഹം നിര്യാതനായി.
+

Current revision as of 05:13, 5 മാര്‍ച്ച് 2009

ദോസ്ത് മുഹമ്മദ് (1793 - 1863)

Dost Mohammed

ദോസ്ത് മുഹമ്മദ്
അഫ്ഗാനിലെ മുന്‍ അമീര്‍. ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനായി ദോസ്ത് അറിയപ്പെടുന്നു. അഹമ്മദ് ഷാ അബ്ദാലിയുടെ ചെറുമകനായ മഹ്മദ് ഷായില്‍നിന്ന് കാബൂള്‍ പിടിച്ചെടുത്ത ദോസ്ത് മുഹമ്മദ് 1835-ല്‍ അഫ്ഗാന്‍ അമീറായി സ്വയം പ്രഖ്യാപിച്ചു. സിക്ക് നേതാവായ രഞ്ജിത് സിങ്ങിന്റെ സഹായത്തോടെ കാബൂള്‍ തിരിച്ചുപിടിക്കാന്‍ അഹമ്മദ് ഷാ അബ്ദാലിയുടെ മറ്റൊരു ചെറുമകനായ ഷാ ഷുജ നടത്തിയ ശ്രമത്തെ ഇദ്ദേഹം പരാജയപ്പെടുത്തി. സിക്കുകാര്‍ പെഷവാര്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ ബ്രിട്ടീഷുകാരുടെ സഹായമഭ്യര്‍ഥിച്ചെങ്കിലും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ റഷ്യയുമായി കൂടുതല്‍ അടുത്ത ദോസ്ത് മുഹമ്മദ് റഷ്യന്‍ സ്ഥാനപതിയെ കാബൂളിലേക്കു സ്വാഗതം ചെയ്തു. മധ്യ ഏഷ്യയിലെ റഷ്യന്‍ സ്വാധീനത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ച ബ്രിട്ടീഷുകാര്‍ക്ക് ഇതോടെ ദോസ്ത് അനഭിമതനായിത്തീര്‍ന്നു. ദോസ്തിനു പകരം ഷാ ഷുജയെ കാബൂളില്‍ വാഴിക്കുന്നതിനായി ഇവര്‍ രഞ്ജിത് സിങ്ങുമായി ധാരണയിലെത്തി. 1839 ആഗസ്റ്റില്‍ കാബൂള്‍ പിടിച്ചെടുത്ത ഇവരുടെ സംയുക്തസേന ഷാ ഷുജയെ അഫ്ഗാന്‍ അമീറായി പ്രഖ്യാപിക്കുകയും ദോസ്ത് മുഹമ്മദിനെ കൊല്‍ക്കത്തയിലേക്കു നാടുകടത്തുകയും ചെയ്തു. എന്നാല്‍, ഷാ ഷുജയെ അമീറായി സ്വീകരിക്കുവാന്‍ അഫ്ഗാന്‍കാര്‍ വിസമ്മതിച്ചത് ബ്രിട്ടീഷുകാരെ പ്രതിസന്ധിയിലാക്കി. 1842-ല്‍ ഷാ ഷുജ വധിക്കപ്പെട്ടതോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വാങ്ങാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സ്വരാജ്യത്തേക്കു മടങ്ങിയ ദോസ്ത് മുഹമ്മദ് വീണ്ടും അമീറായി അധികാരമേറ്റു.

1846 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വീണ്ടും ശത്രുതാ നയം സ്വീകരിച്ച ദോസ്ത് മുഹമ്മദ് 1855-ല്‍ അവരുമായി ധാരണയിലെത്തി. 1857-ലെ ശിപായി ലഹളക്കാലത്ത് ഇദ്ദേഹം ബ്രിട്ടിഷ് പക്ഷത്തായിരുന്നു. 1862-ല്‍ കാന്തഹാര്‍ ആക്രമിച്ച പേര്‍ഷ്യക്കാരെ ഇദ്ദേഹം ബ്രിട്ടിഷ് സഹായത്തോടെ പിന്തിരിപ്പിച്ചു.

1863 ജൂണ്‍ 9-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍