This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഅബ്‌ ബിന്‍ സുഹൈര്‍ (7-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കഅബ്‌ ബിന്‍ സുഹൈര്‍ (7-ാം ശ.) == == Kaab - bin Suhayr == മുഹമ്മദ്‌ നബിയുടെ സമകാ...)
(Kaab - bin Suhayr)
 
വരി 4: വരി 4:
== Kaab - bin Suhayr ==
== Kaab - bin Suhayr ==
-
മുഹമ്മദ്‌ നബിയുടെ സമകാലികനായ അറബി കവി; സുപ്രസിദ്ധ അറബികവി സുഹൈര്‍ബ്‌ന്‌ അബീ സല്‍മയുടെ പുത്രന്‍. തന്‍െറ സഹോദരന്‍ ബുജൈര്‍ ഇസ്‌ലാംമതം സ്വീകരിച്ചപ്പോള്‍ (ഹിജറ ഏഴാം വര്‍ഷം) കഅബ്‌ തന്റെ കവിതയിലൂടെ ഇസ്‌ലാംമതത്തെ എതിര്‍ക്കുകയും ബുജൈറിനെയും മുഹമ്മദ്‌നബിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു. അധിക്ഷേപം ദുസ്സഹമായപ്പോള്‍ ഇദ്ദേഹത്തെ വധിക്കാന്‍ നബി അഌയായികള്‍ക്ക്‌ അഌവാദം കൊടുത്തു. ഉടനെ പശ്ചാത്തപിച്ച്‌ ഇസ്‌ലാംമതം സ്വീകരിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന വിപത്തിനെക്കുറിച്ചു സഹോദരന്‍ കഅബിഌ മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന്‌ ഇദ്ദേഹം നബിയുടെ അഌചരനായ അബൂബക്കറിനെ സമീപിച്ചു. അദ്ദേഹം കഅബിനെ നബിയുടെ മുമ്പാകെ ഹാജരാക്കി. കഅബ്‌ ഇസ്‌ലാംമതം സ്വീകരിക്കുകയും നബി ഇദ്ദേഹത്തിഌ സംരക്ഷണം നല്‍കുകയും ചെയ്‌തു.
+
മുഹമ്മദ്‌ നബിയുടെ സമകാലികനായ അറബി കവി; സുപ്രസിദ്ധ അറബികവി സുഹൈര്‍ബ്‌ന്‌ അബീ സല്‍മയുടെ പുത്രന്‍. തന്‍െറ സഹോദരന്‍ ബുജൈര്‍ ഇസ്‌ലാംമതം സ്വീകരിച്ചപ്പോള്‍ (ഹിജറ ഏഴാം വര്‍ഷം) കഅബ്‌ തന്റെ കവിതയിലൂടെ ഇസ്‌ലാംമതത്തെ എതിര്‍ക്കുകയും ബുജൈറിനെയും മുഹമ്മദ്‌നബിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു. അധിക്ഷേപം ദുസ്സഹമായപ്പോള്‍ ഇദ്ദേഹത്തെ വധിക്കാന്‍ നബി അനു‌യായികള്‍ക്ക്‌ അനു‌വാദം കൊടുത്തു. ഉടനെ പശ്ചാത്തപിച്ച്‌ ഇസ്‌ലാംമതം സ്വീകരിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന വിപത്തിനെക്കുറിച്ചു സഹോദരന്‍ കഅബിനു‌ മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന്‌ ഇദ്ദേഹം നബിയുടെ അനു‌ചരനായ അബൂബക്കറിനെ സമീപിച്ചു. അദ്ദേഹം കഅബിനെ നബിയുടെ മുമ്പാകെ ഹാജരാക്കി. കഅബ്‌ ഇസ്‌ലാംമതം സ്വീകരിക്കുകയും നബി ഇദ്ദേഹത്തിനു‌ സംരക്ഷണം നല്‍കുകയും ചെയ്‌തു.
-
നബിയെ കണ്ട അവസരത്തില്‍ അദ്ദേഹത്തെ സ്‌തുതിച്ചുകൊണ്ട്‌ കഅബ്‌ പാടിയ "ബാനത്‌ സുആദ്‌' (സുആദ്‌ പ്രത്യക്ഷപ്പെട്ടു) എന്നു തുടങ്ങുന്ന കവിത സുപ്രസിദ്ധമാണ്‌. അതിഌള്ള അംഗീകാരമായി നബി തന്റെ "ബുര്‍ദ' (മേല്‍മുണ്ട്‌, തലപ്പാവ്‌) കഅബിഌ സമ്മാനിച്ചു. അതുകൊണ്ട്‌ "ബാനത്‌ സുആദ്‌' എന്നറിയപ്പെടുന്ന പ്രസ്‌തുത കവിതയെ "ബുര്‍ദ' എന്നും വിളിക്കുന്നു. ഈ കവിതയ്‌ക്ക്‌ നിരവധി വ്യാഖ്യാനങ്ങളും തര്‍ജുമകളും ഉണ്ടായിട്ടുണ്ട്‌. ഏതാഌം അസാധാരണ പദങ്ങളും ചില കെട്ടുപിണഞ്ഞ പ്രയോഗങ്ങളും ഒഴിച്ചാല്‍ കഅബിന്റെ കവിത സുഹൈറിന്റേതിനോട്‌ കിടപിടിക്കത്തക്കതാണ്‌. പ്രസിദ്ധകവിയായ "അല്‍ഹുതൈഅ' തന്റെ പേര്‍ കഅബിന്റെ കവിതയില്‍ പരാമര്‍ശിക്കുകവഴി തനിക്കു ചിരപ്രശസ്‌തി ലബ്‌ധമാക്കണമെന്ന്‌ അഭ്യര്‍ഥിച്ചത്‌ അക്കാലത്തുതന്നെ കഅബിഌ ലഭിച്ചുകഴിഞ്ഞിരുന്ന അംഗീകാരവും പ്രാമുഖ്യവും വ്യക്തമാക്കുന്നു.
+
നബിയെ കണ്ട അവസരത്തില്‍ അദ്ദേഹത്തെ സ്‌തുതിച്ചുകൊണ്ട്‌ കഅബ്‌ പാടിയ "ബാനത്‌ സുആദ്‌' (സുആദ്‌ പ്രത്യക്ഷപ്പെട്ടു) എന്നു തുടങ്ങുന്ന കവിത സുപ്രസിദ്ധമാണ്‌. അതിനു‌ള്ള അംഗീകാരമായി നബി തന്റെ "ബുര്‍ദ' (മേല്‍മുണ്ട്‌, തലപ്പാവ്‌) കഅബിനു‌ സമ്മാനിച്ചു. അതുകൊണ്ട്‌ "ബാനത്‌ സുആദ്‌' എന്നറിയപ്പെടുന്ന പ്രസ്‌തുത കവിതയെ "ബുര്‍ദ' എന്നും വിളിക്കുന്നു. ഈ കവിതയ്‌ക്ക്‌ നിരവധി വ്യാഖ്യാനങ്ങളും തര്‍ജുമകളും ഉണ്ടായിട്ടുണ്ട്‌. ഏതാനും അസാധാരണ പദങ്ങളും ചില കെട്ടുപിണഞ്ഞ പ്രയോഗങ്ങളും ഒഴിച്ചാല്‍ കഅബിന്റെ കവിത സുഹൈറിന്റേതിനോട്‌ കിടപിടിക്കത്തക്കതാണ്‌. പ്രസിദ്ധകവിയായ "അല്‍ഹുതൈഅ' തന്റെ പേര്‍ കഅബിന്റെ കവിതയില്‍ പരാമര്‍ശിക്കുകവഴി തനിക്കു ചിരപ്രശസ്‌തി ലബ്‌ധമാക്കണമെന്ന്‌ അഭ്യര്‍ഥിച്ചത്‌ അക്കാലത്തുതന്നെ കഅബിനു‌ ലഭിച്ചുകഴിഞ്ഞിരുന്ന അംഗീകാരവും പ്രാമുഖ്യവും വ്യക്തമാക്കുന്നു.
(ഡോ. കെ.എം. മുഹമ്മദ്‌)
(ഡോ. കെ.എം. മുഹമ്മദ്‌)

Current revision as of 06:43, 30 ജൂലൈ 2014

കഅബ്‌ ബിന്‍ സുഹൈര്‍ (7-ാം ശ.)

Kaab - bin Suhayr

മുഹമ്മദ്‌ നബിയുടെ സമകാലികനായ അറബി കവി; സുപ്രസിദ്ധ അറബികവി സുഹൈര്‍ബ്‌ന്‌ അബീ സല്‍മയുടെ പുത്രന്‍. തന്‍െറ സഹോദരന്‍ ബുജൈര്‍ ഇസ്‌ലാംമതം സ്വീകരിച്ചപ്പോള്‍ (ഹിജറ ഏഴാം വര്‍ഷം) കഅബ്‌ തന്റെ കവിതയിലൂടെ ഇസ്‌ലാംമതത്തെ എതിര്‍ക്കുകയും ബുജൈറിനെയും മുഹമ്മദ്‌നബിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു. അധിക്ഷേപം ദുസ്സഹമായപ്പോള്‍ ഇദ്ദേഹത്തെ വധിക്കാന്‍ നബി അനു‌യായികള്‍ക്ക്‌ അനു‌വാദം കൊടുത്തു. ഉടനെ പശ്ചാത്തപിച്ച്‌ ഇസ്‌ലാംമതം സ്വീകരിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന വിപത്തിനെക്കുറിച്ചു സഹോദരന്‍ കഅബിനു‌ മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന്‌ ഇദ്ദേഹം നബിയുടെ അനു‌ചരനായ അബൂബക്കറിനെ സമീപിച്ചു. അദ്ദേഹം കഅബിനെ നബിയുടെ മുമ്പാകെ ഹാജരാക്കി. കഅബ്‌ ഇസ്‌ലാംമതം സ്വീകരിക്കുകയും നബി ഇദ്ദേഹത്തിനു‌ സംരക്ഷണം നല്‍കുകയും ചെയ്‌തു.

നബിയെ കണ്ട അവസരത്തില്‍ അദ്ദേഹത്തെ സ്‌തുതിച്ചുകൊണ്ട്‌ കഅബ്‌ പാടിയ "ബാനത്‌ സുആദ്‌' (സുആദ്‌ പ്രത്യക്ഷപ്പെട്ടു) എന്നു തുടങ്ങുന്ന കവിത സുപ്രസിദ്ധമാണ്‌. അതിനു‌ള്ള അംഗീകാരമായി നബി തന്റെ "ബുര്‍ദ' (മേല്‍മുണ്ട്‌, തലപ്പാവ്‌) കഅബിനു‌ സമ്മാനിച്ചു. അതുകൊണ്ട്‌ "ബാനത്‌ സുആദ്‌' എന്നറിയപ്പെടുന്ന പ്രസ്‌തുത കവിതയെ "ബുര്‍ദ' എന്നും വിളിക്കുന്നു. ഈ കവിതയ്‌ക്ക്‌ നിരവധി വ്യാഖ്യാനങ്ങളും തര്‍ജുമകളും ഉണ്ടായിട്ടുണ്ട്‌. ഏതാനും അസാധാരണ പദങ്ങളും ചില കെട്ടുപിണഞ്ഞ പ്രയോഗങ്ങളും ഒഴിച്ചാല്‍ കഅബിന്റെ കവിത സുഹൈറിന്റേതിനോട്‌ കിടപിടിക്കത്തക്കതാണ്‌. പ്രസിദ്ധകവിയായ "അല്‍ഹുതൈഅ' തന്റെ പേര്‍ കഅബിന്റെ കവിതയില്‍ പരാമര്‍ശിക്കുകവഴി തനിക്കു ചിരപ്രശസ്‌തി ലബ്‌ധമാക്കണമെന്ന്‌ അഭ്യര്‍ഥിച്ചത്‌ അക്കാലത്തുതന്നെ കഅബിനു‌ ലഭിച്ചുകഴിഞ്ഞിരുന്ന അംഗീകാരവും പ്രാമുഖ്യവും വ്യക്തമാക്കുന്നു.

(ഡോ. കെ.എം. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍