This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷപാദര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്ഷപാദര്‍ = ഭാരതീയന്യായദര്‍ശനത്തിന്റെ സ്ഥാപകനായ ഗൌതമന്റെ മറ്റൊരു ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
പാദങ്ങളില്‍ കണ്ണുള്ളവന്‍ എന്നാണ് അക്ഷപാദര്‍ എന്ന വാക്കിനര്‍ഥം. ഗൌതമന്റെ ന്യായദര്‍ശനം അന്യൂനമല്ലെന്ന് ബാദരായണനും (വ്യാസന്‍) അന്യൂനമെന്ന് ഗൌതമനും വാദിച്ചു. വാദം മൂത്തപ്പോള്‍ തന്റെ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കുന്നതല്ലെന്ന് ഗൌതമന്‍ ശപഥം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ബാദരായണന്‍ തന്റെ തെറ്റ് മനസ്സിലാക്കി ഗൌതമനെ സമീപിച്ചു. എന്നാല്‍ ഗൌതമന്‍ ശപഥത്തില്‍ നിന്ന് പിന്‍മാറിയില്ല. അദ്ദേഹം തന്റെ പാദങ്ങളില്‍ രണ്ടു കണ്ണുകള്‍ സൃഷ്ടിച്ച് ആ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കി. അങ്ങനെ അക്ഷപാദര്‍ എന്ന് പേരുണ്ടായി എന്നാണ് പുരാണകഥ.
പാദങ്ങളില്‍ കണ്ണുള്ളവന്‍ എന്നാണ് അക്ഷപാദര്‍ എന്ന വാക്കിനര്‍ഥം. ഗൌതമന്റെ ന്യായദര്‍ശനം അന്യൂനമല്ലെന്ന് ബാദരായണനും (വ്യാസന്‍) അന്യൂനമെന്ന് ഗൌതമനും വാദിച്ചു. വാദം മൂത്തപ്പോള്‍ തന്റെ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കുന്നതല്ലെന്ന് ഗൌതമന്‍ ശപഥം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ബാദരായണന്‍ തന്റെ തെറ്റ് മനസ്സിലാക്കി ഗൌതമനെ സമീപിച്ചു. എന്നാല്‍ ഗൌതമന്‍ ശപഥത്തില്‍ നിന്ന് പിന്‍മാറിയില്ല. അദ്ദേഹം തന്റെ പാദങ്ങളില്‍ രണ്ടു കണ്ണുകള്‍ സൃഷ്ടിച്ച് ആ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കി. അങ്ങനെ അക്ഷപാദര്‍ എന്ന് പേരുണ്ടായി എന്നാണ് പുരാണകഥ.
 +
[[Category:പുരാണം-കഥാപാത്രം]]

Current revision as of 05:31, 9 ഏപ്രില്‍ 2008

അക്ഷപാദര്‍

ഭാരതീയന്യായദര്‍ശനത്തിന്റെ സ്ഥാപകനായ ഗൌതമന്റെ മറ്റൊരു നാമം. ഇദ്ദേഹത്തിനു 'ദീര്‍ഘതപസ്' എന്നും പേരുണ്ടായിരുന്നു.

ന്യായസൂത്രങ്ങളുടെ കര്‍ത്താവായ അക്ഷപാദര്‍ ഒരു പുരോഹിതന്റെ മകനായി ഉത്തരബീഹാറില്‍ ജനിച്ചു. ഭാര്യയായ അഹല്യയോടും പുത്രനോടുംകൂടി ഒരാശ്രമത്തിലാണ് ഇദ്ദേഹം ജീവിതത്തിന്റെ അധികഭാഗവും കഴിച്ചുകൂട്ടിയത്.

പാദങ്ങളില്‍ കണ്ണുള്ളവന്‍ എന്നാണ് അക്ഷപാദര്‍ എന്ന വാക്കിനര്‍ഥം. ഗൌതമന്റെ ന്യായദര്‍ശനം അന്യൂനമല്ലെന്ന് ബാദരായണനും (വ്യാസന്‍) അന്യൂനമെന്ന് ഗൌതമനും വാദിച്ചു. വാദം മൂത്തപ്പോള്‍ തന്റെ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കുന്നതല്ലെന്ന് ഗൌതമന്‍ ശപഥം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ബാദരായണന്‍ തന്റെ തെറ്റ് മനസ്സിലാക്കി ഗൌതമനെ സമീപിച്ചു. എന്നാല്‍ ഗൌതമന്‍ ശപഥത്തില്‍ നിന്ന് പിന്‍മാറിയില്ല. അദ്ദേഹം തന്റെ പാദങ്ങളില്‍ രണ്ടു കണ്ണുകള്‍ സൃഷ്ടിച്ച് ആ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കി. അങ്ങനെ അക്ഷപാദര്‍ എന്ന് പേരുണ്ടായി എന്നാണ് പുരാണകഥ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍